ആലപ്പുഴ. സി പി എമ്മിന്റെ ലഹരിക്കടത്ത് ബന്ധം തുറന്നു കാട്ടപ്പെട്ട ആലപ്പുഴയിലെ ലഹരിക്കടത്ത് കേസിൽ ആരോപണവിധേയരായ രണ്ട് പേർക്കെതിരെ കൂടി നടപടി എടുത്ത് സി പി എം. ആലപ്പുഴ വലിയ മരം പടിഞ്ഞാറെ ബ്രാഞ്ച് അംഗങ്ങളായ വിജയകൃഷ്ണനും സിനാഫിനും എതിരെയാണ് സി പി എം നടപടി.
വിജയകൃഷ്ണനെ സി പി എം പാർട്ടിയിൽ നിന്ന് പുറത്താക്കി. ഡി വെെ എഫ് ഐ മേഖല സെക്രട്ടറിയായ സിനാഫിനെ ഒരു വർഷത്തേയ്ക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ലഹരിക്കേസിൽ പാർട്ടി സസ്പെൻഡ് ചെയ്‌ത ഷാനവാസിൻറെ അടുത്ത സുഹൃത്തുക്കളാണ് വിജയകൃഷ്‌ണനും സിനാഫും എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ ഓഗസ്റ്റിൽ 45 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് പാർട്ടിയുടെ നടപടി. വിജയകൃഷ്ണൻ കേസിലെ പ്രതിയാണ്. ഇയാൾക്കായി ജാമ്യം നിന്നു എന്നതാണ് സിനാഫിനെതിരെ പാർട്ടി ആരോപിക്കുന്ന കുറ്റം.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…