സുൽത്താൻ ബത്തേരി. ജോലി വാഗ്ദാനം ചെയ്ത കൂട്ടികൊണ്ടു വന്ന തമിഴ്നാട് സ്വദേശിനിയായ യുവതിയെ വയനാട് ജില്ലയിലെ വൈത്തിരിയിൽ കൂട്ടബലാത്സംഗത്തിനിരയായി. കോയമ്പത്തൂർ സ്വദേശിനിയായ യുവതിയെ റിസോർട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവവാതിൽ ഇതിനകം രണ്ട് സ്ത്രീകളുൾപ്പെടെ ആറു പേരെ പോലീസ് പിടികൂടി.
വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാൻ (42 ), പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് ( 33), തമിഴ്‌നാട് തിരുപ്പൂർ സ്വദേശിനി ശരണ്യ (33 ) തിരുവനന്തപുരം പാറശ്ശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര (33), മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28), വൈത്തിരി തളിപ്പുഴ സ്വദേശി അനസുൽ ജമാൽ (27) എന്നിവരാണ് പിടിയിലായത്. പ്രതികളായ രണ്ട് പേർ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
കേസ് അന്വേഷണ ചുമതല കൽപ്പറ്റ ഡി വൈ എസ് പിക്ക് നൽകിയെന്ന് വയനാട് ജില്ലാ പോലീസ് മേധാവി വ്യക്തമാക്കി. ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വയനാട്ടിലേക്കെത്തിച്ച് വൈത്തിരി, ലക്കിടി എന്നിവിടങ്ങളിൽ താമസിപ്പിച്ച് കൂട്ട ബലാത്സംഗത്തിനിരയാക്കുകയും റിസോർട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പലർക്കും കാഴ്ച വെച്ച് വിൽപ്പന നടത്തുകയുമായിരുന്നു.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…