അമര്‍നാഥിലെ മേഘവിസ്‌ഫോടനത്തില്‍ മരണപ്പെട്ടവരുടെ എണ്ണം പതിനാറായി. അമര്‍നാഥിലെ ഗുഹാക്ഷേത്രത്തിലലേക്ക് തീര്‍ത്ഥാടനത്തിന് പോയവരാണ് അപകടത്തില്‍ പെട്ടത്. ശക്തമായ മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഹെലിക്കോപ്ടര്‍ ഉപയോഗിക്കുന്നതിന് പ്രശ്‌നങ്ങളുണ്ട്.
സംഭവത്തെ തുടര്‍ന്ന് 40-ല്‍ അധികം പേരെ കാണായതായിട്ടാണ് പുറത്ത് വരുന്ന വിവരം. 15000 കൂടുതല്‍ പേരെ രക്ഷപ്പെടുത്തി. മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് തീര്‍ത്ഥാടനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
ഇന്നലെ വൈകിട്ട് 5.30 നാണ് അമര്‍നാഥ് ഗുഹയില്‍ നിന്ന് 9.2 കിലോമീറ്റര്‍ മാത്രം അകലെ ബാല്‍താലിലുള്ള ബേസ് ക്യാമ്പില്‍ അവിചാരിതമായി മഴയുണ്ടായത്. വളരെ പെട്ടന്ന് തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സൈന്യത്തിനായതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നാണ് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…