വാഷിങ്ടണ്‍: ആശങ്കയൊഴിഞ്ഞ് ആശ്വാസത്തിലേക്ക് നയിച്ച സമാധാന ചര്‍ച്ചകള്‍ക്കു പിന്നാലെ വീണ്ടും ലോകത്തെ ഞെട്ടിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന. ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്നുമായി സിംഗപ്പൂരില്‍ നടന്ന സമാധാന ചര്‍ച്ചകളോടെ മഞ്ഞുരുകിയെന്നായിരുന്നു ലോക രാഷ്ട്രങ്ങളുടെ പ്രതീക്ഷ. എന്നാല്‍ ഉത്തരകൊറിയ ഇപ്പോഴും അമേരിക്കയ്ക്ക് ഭീഷണിയായതുകൊണ്ട് ഉപരോധം തുടരുമെന്നും ട്രംപ് അറിയിച്ചു.
സമാധാന ഉച്ചകോടിക്ക് പിന്നാലെ ജൂണ്‍ 13 ന് ഇനി ഉത്തരകൊറിയയില്‍ നിന്ന് ആണവ ഭീഷണിയില്ല, സമാധാനമായി ഉറങ്ങിക്കൊള്ളൂ എന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. ഉത്തരകൊറിയ ആണവ നിരായുധീകരണം നടപ്പാക്കാത്ത സാഹചര്യത്തില്‍ അമേരിക്കയുശട രാജ്യസുരക്ഷയ്ക്കും സാമ്പത്തിക നയത്തിനും വിദേശ നയത്തിനും കൊറിയ ഭീഷണിയാണ്.
അതുകൊണ്ട് ഒരു വര്‍ഷത്തേക്ക് കൂടി ഉപരോധം തുടരണമെന്നും ട്രംപിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കൊറിയന്‍ മുനമ്പിനെ ആണവ മുക്തമാക്കുന്നതിന് ുരുമ്മിച്ച് പ്രവര്‍ത്തിക്കുമെന്നാണ് സമാധാന ഉച്ചകോടിയില്‍ ഇരു രാജ്യങ്ങളും ഒരുമ്മിച്ച് പ്രഖ്യാപിച്ചത്.
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…
പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…
തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…
ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…
സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…