ഉത്തരകാശി. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായിട്ടുള്ള രക്ഷാ ദൗത്യം പുനരാരംഭിച്ചു. ഉച്ചയ്ക്ക് മുമ്പ് ഡ്രില്ലിങ് തുടങ്ങാമെന്നാണ് പ്രതീക്ഷിച്ചിതെങ്കിലും മൂന്ന് മണിക്കൂറോളം വൈകിയാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചുവെച്ചിരുന്ന കോണ്‍ഗ്രീറ്റ് അടിത്തറ വീണ്ടും തയ്യാറാക്കിയതിന് ശേഷമാണ് രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചത്.
മറ്റ് തടസങ്ങള്‍ ഇല്ലെങ്കില്‍ ആറ് മണിക്കൂറിനുള്ളില്‍ രക്ഷാ കുഴല്‍ പൂര്‍ത്തിയാക്കും. ആറ് മുതല്‍ എട്ട് മീറ്റര്‍ വരെയാണ് മുന്നോട്ട് പോകാനുള്ളത്. ഡ്രില്ലിങ് ആരംഭിച്ചെങ്കിലും അവശിഷ്ടങ്ങള്‍ തടസ്സം സൃഷ്ടിക്കാനുള്ള സാധ്യത കൂടുതലാണ്.
കഴിഞ്ഞ ദിവസം തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ഏതാനം മീറ്ററുകള്‍ ശേഷിക്കുമ്പോഴായിരുന്നു രക്ഷാ പ്രവര്‍ത്തനം തടസ്സപ്പെട്ടത്. ഡ്രില്ലിങ് യന്ത്രം ഉറപ്പിച്ചിരുന്ന കോണ്‍ക്രീറ്റ് ഭാഗം തകര്‍ന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…