തിരുവനന്തപുരം. കടുത്ത സാമ്പത്തിക പ്രതിസന്ധിമൂലമാണ് കുട്ടികള്‍ക്കായിട്ടുള്ള ഉച്ചഭക്ഷണ വിതരണം നിര്‍ത്താന്‍ കാരണമെന്ന് കരകുളം എട്ടാംകല്ല് വിദ്യാധിരാജ എയ്ഡഡ് എല്‍പി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ ജെപി അനീഷ്. സാമ്പത്തിക പ്രതിസന്ധിമൂലമാണ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ക്ക് കത്ത് നല്‍കേണ്ടി വന്നത്.
അതേസമയം എന്തെങ്കിലും ഇടപെടലുണ്ടായാല്‍ ഉച്ചഭക്ഷണ വിതരണം തുടരും. കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിക്കേണ്ട ഫണ്ട് ലഭിക്കാത്തതിനാലാണ് പണം നല്‍കാന്‍ കഴിയാത്തതെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി അടക്കം ഇടപെടണമെന്നും എത്രയും വേഗത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെ രണ്ടര ലക്ഷത്തോളം രൂപയുടെ ചിലവുണ്ടായി. രണ്ട് ലക്ഷം വായ്പ എടുത്ത് ജൂലൈ വരെയുള്ള കടം വീട്ടി. ഓഗസ്റ്റ് 27ന് കരകുളം സഹകരണ ബാങ്കില്‍ നിന്നും പലിശയ്ക്ക് പണം എടുത്താണ് കടകളില്‍ നല്‍കാനുള്ള പണം അധ്യാപകന്‍ നല്‍കിയത്.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…