തിരുവനന്തപുരം : ബിജെപിയിലേക്ക് ആളൊഴുകുന്നതിൽ എന്തിന് ഇത്ര ടെൻഷൻ എന്ന് നെയ്യാറ്റിൻകരയിലെ സാമൂഹ്യപ്രവർത്തകനും അഭിഭാഷകനുമായ മോഹൻകുമാർ. ഇ.പി യുടെ വീട്ടിലെത്തി ജാവദേക്കാർ എത്തിയതിനെ , മോദി എൻ.കെ പ്രേമചന്ദ്രനു ചായ കൊടുത്തതുപോലെ കണ്ടാൽ മതി. ഇ.പി.ജയരാജൻ മറ്റ് ഏതൊരാളെയും പോലെ എല്ലാ അവകാശങ്ങളും ഉള്ള ആളാണ്.
ആരെ കാണണം, ഏത് രാഷ്രീയ പാർട്ടിയിൽ ചേരണം എന്നൊക്കെയുള്ള തീരുമാനം എടുക്കാൻ അദ്ദേഹത്തിന് അവകാശമുണ്ട്. ബിജെപിയിലെ ഒരു മുതിർന്ന നേതാവ് അദ്ദേഹത്തിന്റെ വീട്ടിലേക്ക് വരുന്നു, അയാൾ മറ്റൊരു പാർട്ടിയിൽ ഉള്ള ആളാണ് എന്ന് കരുതി വീട്ടിൽ നിന്ന് ഇറക്കിവിടാണോ? ഒരു കേന്ദ്രമന്ത്രി വീട്ടിൽ വന്നപ്പോൾ സ്വീകരിച്ച് ഇരുത്തിയതിൽ എന്താണ് ഇത്ര വലിയ തെറ്റ്.
ഇത്രയേറെ വിവാദം സൃഷ്ടിക്കാനും, ചർച്ചചെയ്യാനും അതിൽ ഒന്നുമില്ല. പശ്ചിമബംഗാളിൽ 19എംപിമാർ ബിജെപിയിൽ ചേർന്നില്ലേ അങ്ങനെ എത്രയോപേർ ബിജെപിയിൽ ചേരുന്നു. ഇതെല്ലം അവരവരുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…
പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…
തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…
ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിലും ആളുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിലും കൂടുതൽ സംതൃപ്തി നൽകുന്ന മറ്റൊന്നുമില്ല നടി രശ്മിക മന്ദാനയ്ക്കു…
സ്ത്രീധനം എന്ന സിരിയലിലൂടെയാണ് മോളി പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ എത്തിയത്. ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു.…
കോഴിക്കോട്: പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതി രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, സുഹൃത്ത് രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസെടുത്ത്…