അഫ്ഗാനിസ്താനിൽ കാബൂൾ വിമാനത്താവളത്തിനു പുറത്ത് നടന്ന ഇരട്ട സ്‌ഫോടനത്തിൽ കുട്ടികളടക്കം 13 പേര്‍ കൊല്ലപ്പെട്ടു. മൂന്ന് യു.എസ്. സൈനിക ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ആക്രമണം നടത്തിയത് ചാവേറുകളാണെന്നാണ് നിലവിലുള്ള സൂചന.
അതേസമയം, നിരവധി താലിബാൻ പ്രവർത്തകർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വിമാനത്താവളത്തിന് പുറത്ത് വൻസ്ഫോടനം നടന്നതായി യു.എസ്. സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് പെന്റഗൺ വക്താവ് ജോൺ കിർബി ട്വീറ്റും ചെയ്തിട്ടുണ്ട്. ഒരു സ്ഫോടനം നടന്നത് വിമാനത്താവളത്തിലെ അബ്ബേ ഗേറ്റിന് സമീപമാണെന്നും രണ്ടാമത്തേത് നടന്നത് അടുത്തുള്ള ബാരൺ ഹോട്ടലിന് സമീപത്താണെന്നും കിർബി വ്യക്തമാക്കി. ഇരട്ട സ്ഫോടനങ്ങളിലൊന്ന് ചാവേർ ആക്രമണമാകാനാണ് സാധ്യതയെന്ന് യു.എസ്. സൈനികർ പറഞ്ഞു.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…