തിരുവനന്തപുരം. സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കുറച്ചു നാളുകളായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് ഗ്രാന്റുകളും വായ്പകളും നിഷേധിക്കുകയാണെന്ന് ധനമന്ത്രി ആരോപിക്കുന്നു. ഇത് മൂലം സംസ്ഥാനത്തിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെന്നും മന്ത്രി ആരോപിക്കുന്നു. രാഷ്ട്രായ ഭിന്നത മാറ്റിവെച്ച് സംസ്ഥാനത്തിനായി എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിന്റെ കടം എടുപ്പ് പരിധി വലിയ തോതില്‍ വെട്ടിക്കുറച്ച നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായും ധനമന്ത്രി പറഞ്ഞു. വായ്പ എടുത്തുമാത്രമാണ് നിലവില്‍ ഉദ്യോഗസ്ഥരുടെ അടക്കം ശമ്പളം സര്‍ക്കാര്‍ നല്‍കുന്നത്. കേരളത്തിന് വായ്പ എടുക്കുവാന്‍ സാധിക്കുന്ന തുകയില്‍ വലിയതോതിലാണ് കേന്ദ്രം വെട്ടിക്കുറച്ചിരിക്കുന്നത്. 8000 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കടം എടുക്കാന്‍ സാധിക്കുന്ന തുകയില്‍ നിന്നും കുറച്ചത്.
ഇതോടെ 15390 കോടി മാത്രമാണ് സംസ്ഥാനത്തിന് ഇനി കടം എടുക്കുവാന്‍ സാധിക്കുക. കഴിഞ്ഞ വര്‍ഷം 23000 കോടി കേരളം വായ്പ എടുത്തിരുന്നു. കേരളം ജിഎസ്ടിയുടെ മൂന്ന് ശതമാനം വായ്പ എടുക്കുവാന്‍ സാധിക്കും എന്ന പ്രതീക്ഷയിലായിരുന്നു. വായ്പ എടുക്കുവാന്‍ സാധിക്കുന്ന തുക എത്രയാണെന്ന് വ്യക്തമാക്കണമെന്ന് കാട്ടി കേന്ദ്രത്തിന് കേരളം കത്ത് നല്‍കിയിരുന്നു.
മുംബൈ : കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്കോപ്പറിൽ പരസ്യബോർഡ് തകർന്നുവീണ സ്ഥലത്തുനിന്നും രണ്ടു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. അവശിഷ്ടങ്ങൾക്കിടയിൽ ചൊവ്വാഴ്ച…
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും അദ്ദേഹത്തിന്റെ ചിത്രം പുഴുവിനെ സംബന്ധിച്ചുള്ള വിവാദചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നതിനിടിൽ മമ്മൂട്ടിയെ അനുകൂലിച്ച് വി ശിവൻകുട്ടിയിട്ട…
പാലക്കാട് കല്‍പ്പാത്തി ശിവ ക്ഷേത്രത്തില്‍ ബഹളമുണ്ടാക്കി നടൻ വിനായകൻ. ക്ഷേത്രനട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകൻ ബഹളമുണ്ടാക്കിയത്.…
അഹമ്മദാബാദ് : ചാർജുചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലായിരുന്ന സംഭവം. തീപിടിത്തത്തിൽ വീടിന്…
ചെറിയ വേഷങ്ങളില്‍ നിന്നും നായകനിലേക്ക് വളര്‍ന്ന താരമാണ് വിനയ് ഫോര്‍ട്ട്. കോമഡിയോ വില്ലത്തരമോ അടക്കം ഏത് വേഷവും തനിക്ക് ചേരുമെന്ന്…
കോഴിക്കോട് : നവവധുവിനെ മർദിച്ച സംഭവത്തിൽ പ്രതി രാഹുല്‍ നേരത്തെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നതായി സഹോദരിയുടെ വെളിപ്പെടുത്തല്‍. കോട്ടയം പൂഞ്ഞാര്‍…