തിരുവനന്തപുരം. കൊല്ലത്തെയും തിരുവനന്തപുരത്തെയും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ഗോഡൗണുകളിലെ തീപിടിത്തത്തെ സംബന്ധിച്ച് അഗ്നിരക്ഷാ സേന ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കോര്‍പറേഷന്റെ ഭാഗത്തു വലിയ വീഴ്ച ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൊല്ലത്തെ ഗോഡൗണിലെ സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് 2021ലാണ് നല്‍കിയത്.
2022 മേയ്മാസത്തിലാണ് തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലെ ഗോഡൗണിനെ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്. അഗ്നിരക്ഷാ സേനയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ഇല്ലാ. അതിനാല്‍ മുന്നറിയിപ്പ് നല്‍കുവാന്‍ മാത്രമെ സാധിക്കു. തീപിടിക്കുന്ന വസ്ഥുക്കള്‍ ഇടകലര്‍ത്തി സൂക്ഷിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്. രണ്ട് ഗോഡൗണിലും തീ അണയ്ക്കുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നില്ല.
കൊല്ലത്തെ ഗോഡൗണിലേക്ക് അഗ്നി രക്ഷാ സേനയുടെ വലിയ വാഹനങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടിമാത്രമാണ് എത്തുവാന്‍ സാധിക്കു. വായു സഞ്ചാരം ഇല്ലാത്ത കെട്ടിടമായിരുന്നു രണ്ട് സ്ഥലത്തും. ഓരോ വര്‍ഷവും ഫയര്‍ ഓഡിറ്റ് നല്‍കി റിപ്പോര്‍ട്ട് നല്‍കാറുണ്ടെങ്കിലും കോര്‍പ്പറേഷന്‍ ഇത് നടപ്പാക്കിയില്ല.
മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…
ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…
എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…