തൃശൂര്‍. ക്രമസമാധാന നില തകരുമ്പോഴും പോലീസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസുകാര്‍ അപകടകരമായ സാഹചര്യത്തില്‍ ജോലി ചെയ്യുന്നവരാണ്. ആകസ്മിയമായ സംഭവങ്ങള്‍ ചില ഘട്ടത്തിലുണ്ടാകുന്നു. ഇത്തരം സാഹചര്യം നേരിടാന്‍ സേനയെ പ്രപ്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ ജില്ലാ പോലീസ് ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള പോലീസിന്റെ ഇടപെടല്‍ സൈബര്‍ കേസുകളില്‍ ജനങ്ങളില്‍ വിശ്വാസം ഉണ്ടാക്കുന്നതാണ്. കേരള പോലീസിന്റെ കുറ്റാന്വേഷണ മികവ് വലുതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും സ്‌നേഹത്തോടെ സ്വീകരിക്കുവാന്‍ സാധിക്കുന്ന സേനയായി പോലീസിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വന്ദനയുടെ കൊലപാതകം സംബന്ധിച്ച ഒരു കാര്യവും അദ്ദേഹം പറഞ്ഞില്ല. അതേസമയം കൊട്ടാരക്കര ആശുപത്രിയിലെ ഡോക്ടര്‍ അനില്‍ കുമാര്‍ പോലീസിന്റെ വീഴ്ചയെക്കുറിച്ച് തുറന്ന് പറഞ്ഞു.
ആശുപ്രത്രിയില്‍ ജോലി ചെയ്യുന്നവര്‍ ആയോധ കല പഠിച്ചവരല്ല. അതിനാല്‍ അക്രമികളെ കീഴ്‌പ്പെടുത്തുവാന്‍ അറിയില്ലെന്നും ഡോക്ടര്‍ പറയുന്നു. എന്നാല്‍ പോലീസ് പരിശീലനം കിട്ടിയവരാണ്. എന്നാല്‍ സന്ദീപിനെ കീഴ്‌പ്പെടുത്താതെ അവരും ഭയന്ന് പോയന്നെ അദ്ദേഹം പറയുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…
ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന് മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…
ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…
കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…
പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…
കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…