കൊച്ചി. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന് പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടിക്ക് സ്റ്റേ. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തത്തെ തുടര്‍ന്ന് കോര്‍പ്പറേഷന് 100 കോടിയാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ പിഴ ചുമത്തിയത്.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നടപടിക്ക് എട്ടാഴ്ചത്തേക്കാണ് ഹൈക്കോടതി സ്‌റ്റേ നല്‍കിയത്. മാലിന്യ പ്രശ്‌നത്തില്‍ ഹൈക്കോടതി നിരീക്ഷണം തുടരും. അതേസമയം കൊച്ചി നഗരത്തില്‍ മാലിന്യ നീക്കം ഇഴയുന്നതില്‍ ഹൈക്കോടതി അതൃപ്തി അറിയിച്ചു. എന്നാല്‍ 210 മുതല്‍ 230 ടണ്‍ ജൈവമാലിന്യം പ്രതിദിനം ശേഖരിക്കുവാനുണ്ടെന്ന് കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു.
ബ്രഹ്‌മപുരം തീപിടുത്തത്തിന് ശേഷം റോഡരികില്‍ ആളുകള്‍ മാലിന്യം തള്ളുന്നതാണ് പ്രശ്‌നമെന്നും. റോഡില്‍ ആളുകള്‍ തള്ളുന്ന മാലിന്യം കൂടിക്കലര്‍ന്ന നിലയിലാണെന്നും കൊച്ചി കോര്‍പറേഷന്‍ കോടതിയെ അറിയിച്ചു. അതേസമയം മേയ് 23ന് കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…