മലപ്പുറം. താപാല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയെ പിടികൂടി. 6.3 കിലോ ഗ്രാം സ്വര്‍ണമാണ് ഇയാള്‍ തപാല്‍ ഓഫീസ് വഴികടത്തിയത്. ഐക്കരപ്പടി സ്വദേശി ശിഹാബുദ്ദീന്റെ വീട്ടിലാണ് പരിശോധന നടത്തിയത്. ഡിആര്‍ഐ സംഘം എത്തിയപ്പോള്‍ ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
ഉദ്യോഗസ്ഥരുടെ കാറിന് മുകളിലേക്ക് ചാടിയാണ് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ ഡിആര്‍ഐ സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടി. ഓടുന്ന സമയത്ത് ഇയാളുടെ കൈല്‍ ഒരു ഡോര്‍ ക്ലോസര്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഇത് പിടികൂടുമ്പോള്‍ കണ്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കടത്തിയ സ്വര്‍ണത്തിന്റെ ബാക്കിയായിരിക്കും ഇതെന്നാണ് വിവരം.
മുമ്പ് ഇയാള്‍ ദുബായില്‍ നിന്നും കൊച്ചിയിലേ വിദേശ തപാല്‍ ഓഫീസ് വഴി കോഴിക്കോട് കാരന്തൂര്‍, മൂന്നിയൂര്‍ എന്നി സ്ഥലങ്ങളിലെ വിലാസത്തിലേക്ക് അയച്ച ഇസ്തിരിപ്പെട്ടി, ഡോര്‍ക്ലോസര്‍ എന്നിവയാണ് പിടികൂടിയത്. കേസില്‍ ആറ് പ്രതികളാണുള്ളത്.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…
തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…