മലപ്പുറം. എടവണ്ണപ്പാറയില്‍ 17 കാരി ചാലിയാറില്‍ മുങ്ങിമരിച്ച സംഭവത്തില്‍ പിടിയിലായ പ്രതിക്കെതിരെ കൂടുതല്‍ കേസില്‍ വി സിദ്ദിഖലിയാണ് പോലീസ് പിടിയിലായത്. കരാട്ടെ പരിശീലകന്‍ കൂടുതല്‍ കുട്ടികളെ പീഡനത്തിന് ഇരയാക്കിയതായി മരിച്ച പെണ്‍കുട്ടിയുടെ സുഹൃത്ത് വെളിപ്പെടുത്തി.
അതേസമയം പീഡന പരാതിയെ തുടര്‍ന്ന് ഇയാളെ മുമ്പ് മറ്റൊരു സ്ഥാപനത്തില്‍ നിന്നും പിരിച്ച് വിട്ടതായിട്ടാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. പീഡനവുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയുടെ കുടുംബം തീരുമാനിച്ചിരുന്നു.
കുട്ടികള്‍ക്ക് പുറമെ കുട്ടികള്‍ നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് അറിയാവുന്ന രക്ഷിതാക്കളും പരാതിയുമായി രംഗത്തുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. പിന്നീട് രാത്രി എട്ട് മണിയോടെ ചാലിയാര്‍ പുഴയില്‍ കണ്ടെത്തുകയായിരുന്നു.
മുവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ കാറോടിച്ച യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്. മനുഷ്യ ജീവന് അപകടകരമാംവിധം വാഹനം ഓടിച്ചെന്ന് എഫ്‌ഐആർ. വാഹനം അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ.…
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ പണിമുടക്ക് സമരം അവസാനിച്ചെങ്കിലും പ്രതിസന്ധി തീരുന്നില്ല. കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങിൽ നിന്നുള്ള വിവിധ…
തിരുവനന്തപുരം: കരമന അഖില്‍ കൊലപാതകത്തില്‍ നാല് പേര്‍ കൂടി കസ്റ്റഡിയില്‍. ഗൂഢാലോചനയില്‍ പങ്കാളികളായവരും മുഖ്യപ്രതികളിലൊരാളുമാണ് പിടിയിലായത്. മുഖ്യപ്രതികളിലൊരാളായ അപ്പു എന്ന…
ചാനൽ ചർച്ചക്കിടെ ശ്രീജിത്ത് പണിക്കരെ തെമ്മാടി എന്ന് വിളിച്ച ഷമ മുഹമ്മദിനെതിരെ പ്രതിഷേധം. കോൺഗ്രസ്സ് പാർട്ടിയുടെ അപചയത്തിന് പ്രധാന കാരണം…
സിനിമാ റിവ്യൂകളിലൂടെ സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് സന്തോഷ് വർക്കി എന്ന ആറാട്ടണ്ണൻ. അതിനപ്പുറം തന്റെ പ്രേമ കഥകളും സന്തോഷിനെ…
ലോക്സഭയിലേക്കുള്ള നാലാം ഘട്ട തെരഞ്ഞെടുപ്പ് നാളെ നടക്കും. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്മീരിലുമായി 96 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രപ്രദേശ്, തെലങ്കാന…