തിരുവനന്തപുരം/ ഞായറാഴ്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ അന്തരിച്ച ഇന്ദുലേഖ സിനിമയിലെ നായകന്‍ രാജ്‌മോഹന്റെ മൃതദേഹം ഏറ്റെടുക്കുവാന്‍ ആരും വന്നില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധക്കളെ കണ്ടെത്തുവാന്‍ അന്വേഷണം നടത്തുന്നതായി പോലീസ് പറയുന്നു.
അതേസമയം രാജ്‌മോഹന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്‌കരിക്കുവാന്‍ സംസ്ഥാന ചലച്ചിത്ര അക്കാദമി തയ്യാറയെങ്കിലും ബന്ധുക്കളെ കണ്ടെത്തുവാന്‍ അന്വേഷണം നടക്കുന്നതിനാല്‍ തീരുമാനമായില്ല. അന്വേഷണം പൂര്‍ത്തിയായാല്‍ ബുധനാഴ്ച മൃതദേഹം ഏറ്റെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര അക്കാദമി.
അവസാനകാലത്ത് രാജ്‌മോഹന്‍ അനാഥാലയത്തിലാണ് കഴിഞ്ഞത്. സിനിമയില്‍ നിന്നും പുറത്ത് പോയതിന് ശേഷം ട്യൂഷന്‍ എടുത്താണ് രാജ്‌മോഹന്‍ ജീവിച്ചിരുന്നത്. ഇദ്ദേഹം പഠിപ്പിച്ച വിദ്യാര്‍ഥികളാണ് രാജ്‌മോഹനെ അനാഥാലയത്തില്‍ എത്തിച്ചത്. പോലീസ് ഇവരെ വിളിച്ച് കാര്യങ്ങള്‍ തിരക്കി. അനാഥാലയം അധികൃതര്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്.
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…