തിരുവനന്തപുരം. മഞ്ഞ കാര്‍ഡിന് മാത്രം ഓണക്കിറ്റ് നല്‍കിയാല്‍ മതിയെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു. ഓണക്കിറ്റ് വിതരണത്തിന് 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. ആറ് ലക്ഷത്തില്‍ അധികം കിറ്റുകളാണ് വിതരണം ചെയ്യുക. 587691 എഎവൈ കാര്‍ഡുകളാണുള്ളത്. റേഷന്‍ കടകള്‍ മുഖേനയാണ് കിറ്റ് വിതരണം നടത്തുക. ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20000 കിറ്റുകള്‍ വിതരണം ചെയ്യും.
കിറ്റില്‍ ചെറുപയര്‍,പരിപ്പ്, പായസം മിക്‌സ്, നെയ്യ്, കശുവണ്ടി, വെളിച്ചെണ്ണ, സാമ്പാര്‍ പെടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പെടി, തുവരപ്പരിപ്പ്, ഉപ്പ് എന്നിവ ലഭിക്കും. അതേസമയം അനാഥാലയങ്ങള്‍ക്കും അഗതി മന്ദിരങ്ങള്‍ക്കും ഓണക്കിറ്റ് നല്‍കും. കഴിഞ്ഞ വര്‍ഷം 83 ലക്ഷം പേര്‍ക്ക് കിറ്റ് ലഭിച്ചിരുന്നു. 14 ഇനങ്ങളാണ് കഴിഞ്ഞ വര്‍ഷം കിറ്റില്‍ ഉണ്ടായിരുന്നത്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…