ചെന്നൈ : കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ 4 പ്രതികളും ഐഎസ് എസ് ബന്ധമുള്ളവരെന്ന് എൻഐഎ. അറസ്റ്റിലായ നാലുപേരും സമൂഹമാദ്ധ്യമങ്ങൾ വഴി ഐഎസ്ഐഎസിലേക്ക് ആളുകളെ എത്തിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു.
മതപഠന കേന്ദ്രങ്ങളെ റിക്രൂട്ടിംഗിനായി ഉപയോഗപ്പെടുത്തിയെന്നും എൻഐഎ വ്യക്തമാക്കി. ജമീൽ ബാഷാ ഉമരി, മൗലവി ഹുസ്സൈൻ ഫൈസി, ഇർഷാദ്, സയ്യദ് അബ്ദുർ റഹ്മാൻ ഉമരി എന്നിവരെയാണ് കഴിഞ്ഞ ദിവസം എൻഐഎ അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്നും 6 ലാപ്ടോപ്പ്, 34 ഫോണുകൾ, സിം കാർഡുകൾ, ഹാർഡ് ഡിസ്കുകൾ എന്നിവയും പിടിച്ചെടുത്തിരുന്നു.
കോയമ്പത്തൂർ കാർ ബോംബ് സ്ഫോടനക്കേസിലെ മുഖ്യപ്രതി ജമീഷ മുബിന് സ്ഫോടനത്തിനുള്ള സഹായങ്ങൾ ഇവർ ചെയ്ത് നൽകിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…