തിരുവനന്തപുരം. അച്ഛനും മകനും ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് മരിച്ച കേസില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ വിളപ്പില്‍ശാല പുന്നത്താനം സ്വദേശി എ സുധാകരന് നാല് വര്‍ഷം തടവും നാല് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം തടവ് കൂടി അനുഭവിക്കണം. അതേസമയം ബസ് കണ്ടക്ടര്‍ പേരുകാവ് പാവച്ചകുഴി സ്വദേശി പ്രശാന്തനെ ഒരു ദിവസത്തേക്കും കോടതി ശിക്ഷിച്ചു. 10000 പീഴയും വിധിച്ചു.
2012 ഒക്ടോബറിലാണ് കൊച്ചുവേളി സ്വദേശിയായ പാട്രിക്കിനെയും മകന്‍ ശ്രീജിത്തും അപകടത്തില്‍ മരിക്കുന്നത്. ഇവരെ തട്ടിയിട്ട ശേഷം ബസ് ശരീരത്തിലൂടെ കയറി ഇറങ്ങി. എന്നാല്‍ ബസ് നിര്‍ത്താതെ പോകുകയായിരുന്നു. പ്രതികള്‍ അപകടം നടന്ന വിവരം വേ ബില്ലില്‍ എഴുതാതെ കൃത്രിമം കാട്ടി. വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ച് ടയറില്‍ പറ്റിയ രക്തക്കറ കളഞ്ഞു. പ്രതികള്‍ അമിത വേഗത്തില്‍ അലക്ഷ്യമായിട്ടാണ് വാഹം ഓടിച്ചത്.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…