തിരുവനന്തപുരം. നിയമനക്കോഴ കേസില്‍ പരാതിക്കാരനായ ഹരിദാസിനെ നിലവില്‍ പ്രതിയാക്കേണ്ടെന്ന് പോലീസിന് നിയമോപദേശം. ഹരിദാസിനെ സാക്ഷിയാക്കി അന്വേഷണം മുന്നോട്ട് പോകണമെന്നാണ് പോലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നത്. അന്വേഷച്ചിന്റെ അവസാന ഘട്ടത്തില്‍ തെളിവുകള്‍ ലഭിക്കുന്ന മുറക്ക് പ്രതിയാക്കുവനാണ് തീരുമാനം.
കന്റോണ്‍മെന്റ് പോലീസാണ് നിയമോപദേശം തേടിയത്. ആരോഗ്യവകുപ്പില്‍ മരുമകള്‍ക്ക് താല്‍ക്കാലിക നിയമനം ലഭിക്കുന്നതിനായി ആരോഗ്യമന്ത്രിയുടെ പിഎയ്ക്ക് ഒരു ലക്ഷം രൂപ നല്‍കിയെന്നാണ് പരാതി. അതേസമയം പോലീസ് അന്വേഷണം എത്തി നില്‍ക്കുന്നത് എഐഎസ്എഫ് നേതാവായ ബാസിത്തിലാണ്. താനാണ് പണം വാങ്ങിയതെന്ന് ബാസിത്ത് പറഞ്ഞിരുന്നു.
താന്‍ ആരോഗ്യ മന്ത്രിയുടെ പിഎയ്ക്ക് കൊടുക്കാനെന്ന പേരിലാണ് പണം വാങ്ങിയതെന്നും അപ്പോഴും മന്ത്രിയുടെ പിഎയുടെ പേര് ഉന്നയിക്കാന്‍ ഹരിദാസിനെ ബാസിത്ത് നിര്‍ബന്ധിച്ചത് എന്തിനാണെന്ന് വ്യക്തമല്ല.
ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…
എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…
കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…
ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…
പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…