തിരുവനന്തപുരം: കേന്ദ്ര സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമിടയിൽ പാലമായി പ്രവർത്തിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വിരമിക്കുന്നതിന് മുന്നോടിയായി പ്രമുഖ മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ നൂറുശതമാനം പ്രൊഫഷണലാണെന്ന് പറഞ്ഞ ബെഹ്റ പ്രതിപക്ഷ ആരോപണം ഗൗനിക്കാറില്ലെന്നും പറഞ്ഞു.
കേരളത്തിൽ കളളക്കടത്ത് തടയുന്നതിനായി നിയമം വേണമെന്നും അതിനായി സർക്കാരിനോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കളളക്കടത്ത് കേന്ദ്ര ഏജൻസികളാണ് അന്വേഷിക്കുന്നതെങ്കിലും അനുബന്ധകുറ്റകൃത്യങ്ങൾ സംസ്ഥാന തലത്തിൽ തടയാൻ കഴിയുമെന്നും ബെഹ്റ ചൂണ്ടിക്കാട്ടി.
‘ഞാൻ അഞ്ചുവർഷം മുഖ്യമന്ത്രിയുടെ കൂടെ ജോലി ചെയ്തതാണ്. അദ്ദേഹം വളരെ പ്രൊഫഷണലാണ്. പ്രൊഫഷണൽ കാര്യങ്ങൾ മാത്രമേ സംസാരിക്കാറുളളൂ. ഈ നാടിന്റെ ക്രമസമാധാന നില എങ്ങനെ നന്നാക്കണമെന്ന് മാത്രമാണ് അദ്ദേഹത്തിന്റെ മനസ്സിലുണ്ടായിരുന്നത്.’ ബെഹ്റ പറഞ്ഞു.
സി.ബി.ഐ. മേധാവി ആകാൻ സാധിക്കാത്തതിൽ വിഷമം തോന്നിയെന്നും അദ്ദേഹം തുറന്നുപറഞ്ഞു. പട്ടികയിൽ ഏറ്റവും കൂടുതൽ മാർക്ക് തനിക്കാണെന്നറിയാം അതിനാൽ വ്യക്തിപരമായി വിഷമം തോന്നി.
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…