റിപ്പബ്ലിക്ക് ദിനത്തില്‍ നടന്ന കിസാന്‍ പരേഡിനിടെയുണ്ടായ സംഘര്‍ഷത്തിന് ശേഷം നൂറോളം കര്‍ഷകരെ കാണാനില്ലെന്ന് പരാതി. പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കര്‍ഷകരെയാണ് കാണാതായതെന്നു പഞ്ചാബ് മനുഷ്യാവകാശ സംഘടന (പി.എച്.ആര്‍.ഓ) പറഞ്ഞു. പഞ്ചാബിലെ മോഗയിലെ തത്തരിയാവാല ഗ്രാമത്തില്‍ നിന്നും കര്‍ഷക മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയ പന്ത്രണ്ടോളം കര്‍ഷകരെ കാണാനില്ലെന്ന് അവര്‍ പറയുന്നു.
പരേഡിന് പുറപ്പെട്ട സിംഗു തിക്രി ക്യാമ്പുകളില്‍ നിന്നുള്ള തൊണ്ണൂറോളം യുവാക്കള്‍ ക്യാമ്പുകളില്‍ തിരികെയെത്തിയിട്ടില്ലെന്നു പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകന്‍ ഹകം സിംഗ് പറഞ്ഞു. ‘ ഒരു കൂട്ടം അഭിഭാഷകര്‍ അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പൊലീസുമായും കര്‍ഷക സംഘടനകളുമായും ആശുപത്രികളുമായി ഞങ്ങള്‍ ബന്ധപ്പെടുന്നുണ്ട്. ‘ – അദ്ദേഹം പറഞ്ഞു
പി.എച്.ആര്‍.ഓ യുമായി ചേര്‍ന്ന് ഖല്‍റ മിഷന്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ കര്‍ഷകര്‍ക്ക് നിയമസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…