ന്യൂഡല്‍ഹി. ലോകനേതാക്കളുടെ ആഗോള റേറ്റിംഗില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ഒന്നാമത്. മോര്‍ണിംഗ് കണ്‍സള്‍ട്ട് സര്‍വെ റിപ്പോര്‍ട്ട് പ്രകാരം 75 ശതമാനം പിന്തുണയാണ് മോദിക്ക് ലഭിച്ചത്.
രണ്ടും സ്ഥാനത്ത് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്‍ദ്രേസ് മാന്വല്‍ ലോപ്പസും മൂന്നാം സ്ഥാനത്ത് ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയൊ ദ്രാകിയുമാണ്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അഞ്ചാം സ്ഥാനത്താണ്.
22 ലോകനേതാക്കളെയാണ് സര്‍വേയ്ക്കായി പരിഗമിച്ചത്. ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ നേതാക്കളെ കണ്ടെത്തുവാന്‍ 2021 നവംബറിലും ഈ വര്‍ഷം ജനുവരിയിലും നടത്തിയ സര്‍വേയിലും മോദി തന്നെയായിരുന്നു ഒന്നാം സ്ഥാനം.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…