ലോകത്തിനെ തന്നെ ഏറ്റവും ശക്തനായ നേതാവായി പ്രധാനമന്ത്രി നരേന്ദ്രമോഡിയെ തെരഞ്ഞെടുത്തു. ലോകത്തെ മികച്ച നേതാവിനെ കണ്ടെത്താനായി ബ്രിട്ടീഷ് ഹെരാള്‍ഡ് വായനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വേയിലാണ് മോഡി 2019ലെ ശക്തനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.
30.9 ശതമാനം പേരാണ് മോഡിക്ക് വോട്ട് നല്‍കിയത്. അതേസമയം രണ്ടാം സ്ഥാനത്ത് 21.9 ശതമാനം വോട്ടുകളുമായി റഷ്യന്‍ പ്രസിഡന്റായ വ്ലാദിമിര്‍ പുചിന്‍ ആണ്. മൂന്നാം സ്ഥാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നാലാം സ്ഥാനം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമാണ്.
സര്‍വ്വേയില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് 25ഓളം നേതാക്കളാണ് മത്സരത്തില്‍ ഉണ്ടായിരുന്നത്. 25 പേരില്‍ വോട്ടുകളുടെ ഭൂരിപക്ഷം അനുസരിച്ച് അവസാന റൗണ്ടിലേക്ക് നാല് നേതാക്കളെ തെരഞ്ഞെടുത്തു. തുടര്‍ന്നാണ് 30.9 ശതമാനം വോട്ടുകളോടെ മോഡി ഒന്നാം സ്ഥനത്തെത്തുകയായിരുന്നു.
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…
പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…
തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…
അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…
ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…
ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…