തിരുവനന്തപുരം. ദീര്‍ഘദൂരപാതകളും പുതിയ ബസുകളും അനുവദിക്കുന്നതില്‍ സ്വിഫ്റ്റിനുള്ള മുന്‍ഗണന അവസാനിപ്പിക്കുന്നു. ജീവനക്കാരുടെ യൂണിഫോമിലും സര്‍വീസ് നടത്തിപ്പിലും മാറ്റം ഉണ്ടാകും. ദീര്‍ഘദൂര ബസുകളുടെ ബുക്കിങ് പഴയതുപോലെ കെഎസ്ആര്‍ടിസിക്ക് തന്നെ കൈമാറും.
സ്വിഫ്റ്റിലെ ജീവനക്കാരെ കെഎസ്ആര്‍ടിസി ബസുകളില്‍ നിയോഗിക്കും. സിറ്റി സര്‍ക്കുലര്‍ ബസുകള്‍ക്ക് പിന്നാലെ സ്വിഫ്റ്റിന്റെ നടത്തിപ്പിലും കാര്യമായ അഴുച്ചുപണിക്കാണ് കെബി ഗണേഷ് കുമാര്‍ ഒരുങ്ങുന്നത്. അതേസമയം മുന്‍ മന്ത്രി ആന്റണി രാജു ചെയ്തതെല്ലാം പുന പരിശോധിക്കുന്ന നയത്തിന്റെ ഭാഗമാണ് അഴിച്ചുപണിയെന്നും ആക്ഷേപമുണ്ട്.
സ്വിഫ്റ്റ് തുടങ്ങിയത് 2022 ഫെബ്രുവരിയിലാണ്. കെഎസ്ആര്‍ടിസിക്ക് കുറഞ്ഞ ചെലവില്‍ ബസും ജീവനക്കാരെയും നല്‍കുന്ന കമ്പനിയാണിത്.
സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…
നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…
ഇടവമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമശാസ്താ ക്ഷേത്ര നട തുറന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര്…
ക്രിസ്ത്യൻ വിരുദ്ധ സിനിമകൾ നിർമ്മിക്കാൻ ബാദുഷമാർക്ക് പണം നല്കി സഹായിക്കുന്നത് താര രാജാവ് അവസാനിപ്പിക്കണം- 2022ലെ കാസയുടെ പോസ്റ്റ് ചർച്ചയാകുന്നു.ഇപ്പോൾ…
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…