കൊച്ചി. കടം വാങ്ങിയ 50000 രൂപ തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് കാക്കനാട് ഫ്‌ളാറ്റില്‍ നിലമ്പൂര്‍ സ്വദേശി സജീവ് കൃഷ്ണയെ അര്‍ഷാദ് കൊലപ്പെടുത്തിയതെന്ന് പോലീസ്. കടമായി വാങ്ങിയ പണം തിരികെ നല്‍കാന്‍ വൈകിയതോടെ ലഹരി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
എന്നാല്‍ ഇതും പാലിക്കാതെവന്നതോടെ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കൊലപ്പെടുത്തിയെന്നാണ് പോലീസ് പറയുന്നത്. അര്‍ഷാദിന് പുറമെ കൂടുതല്‍ പ്രതികള്‍ക്ക് കേസുമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. കൊലപാതകം മുന്‍കൂട്ടി നിശ്ചയിച്ചതാണോ എന്നും പോലീസിന് സംശയമുണ്ട്.
എന്നാല്‍ കസര്‍കോട് ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്ക് കേസുമായി ബന്ധമുണ്ടോ എന്ന് പോലീസ് സ്ഥിരികരിച്ചില്ല. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെടും
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…
ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…
പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…
മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…
വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…