ന്യൂഡല്‍ഹി. കേരളം കടമെടുക്കാന്‍ അനുമതി തേടി നല്‍കിയ ഹര്‍ജി തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കടമെടുപ്പ് നയപരമായ വിഷയമാണെന്നും അതില്‍ ഇടപെടരുതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേരളത്തെ അധിക കടമെടുപ്പിന് അനുവദിച്ചാല്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍.
സംസ്ഥാനത്തിന്റെ ഉത്തം ആഭ്യന്തര ഉത്പാദനത്തിന്റെ മൂന്ന് ശതമാനം മാത്രമാണ് കടം എടുക്കാന്‍ അനുമതി. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷവും ഈ പരിധിക്കപ്പുറം കടമെടുക്കാന്‍ കേരളത്തെ അനുവദിച്ചിട്ടുണ്ട്. 2021-22 വര്‍ഷത്തില്‍ നാല് ശതമാനവും തൊട്ടടുത്ത സാമ്പത്തിക വര്‍ഷം 3.5 ശതമാനവും കടം എടുക്കാന്‍ അനുവദിച്ചു.
കടം എടുപ്പ് നിയന്ത്രിച്ചില്ലെങ്കില്‍ കേരളം കൂടുതല്‍ പ്രതിസന്ധിയിലാകുമായിരുന്നു. കേരളത്തിന് സമാനമായി ബജറ്റിന് പുറത്തുനിന്നും തെലുങ്കാനയും കടം എടുത്തിരുന്നു. എന്നാല്‍ കടം പ്രതിസന്ധി സൃഷ്ടിച്ചതായി തെലുങ്കാന സര്‍ക്കാര്‍ തിരിച്ചറിഞ്ഞു.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…