കൊച്ചി. വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതിയായ അനിൽ കുമാറിനെ മുൻ പരിചയമില്ലെന്ന് ഇടനിലക്കാരൻ. സംഭവത്തിൽ സാമ്പത്തിക ഇടപാട് നടന്നതായി അറിയില്ല. ഇൻഷുറൻസിൽ ചേർക്കാനാണ് ജനനസർട്ടിഫിക്കറ്റ് ആവശ്യമായി വന്നത്. ആദ്യം യഥാർഥ സർട്ടിഫിക്കറ്റിലെ മേൽവിലാസവും പേരും മാറ്റാൻ ശ്രമിച്ചു.
അത് നടക്കാതെ വന്നപ്പോഴാണ് പുതിയതിന് ശ്രമിച്ചത്. കുഞ്ഞിനെ ഉപേക്ഷിക്കാനായിരുന്നു യഥാർഥ മാതാപിതാക്കളുടെ തീരുമാനം. കുഞ്ഞിൻറെ അവസ്ഥ ഓർത്താണ് സുരക്ഷിത കൈകളിലെത്തിക്കാൻ ശ്രമിച്ചത്. പിന്നിൽ പണമിടപാടോ മാഫിയയോ ഇല്ലെന്നും ഇടനിലക്കാരൻ പറഞ്ഞു. കുഞ്ഞിനെ ഏറ്റെടുത്ത ശേഷം ഇൻഷുറൻസുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്ന ഘട്ടത്തിലാണ് ജനന സർട്ടിഫിക്കറ്റ് ആവശ്യമായി വന്നത്.
യഥാർഥ ജനന സർട്ടിഫിക്കറ്റിൽ യഥാർഥ മാതാപിതാക്കളുടെ പേര് ആണ് ഉള്ളത്. ഇത് ഭാവിയിൽ ബുദ്ധിമുട്ടാകുമെന്ന് കരുതിയാണ് വ്യാജ ജനന സർട്ടിഫിക്കറ്റ് തയാറാക്കാൻ തീരുമാനിച്ചതെന്ന് ഇടലനിലക്കാരൻ പറഞ്ഞു.
ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…
ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…
യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…
തൃശൂർ : കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വേനോലി വടക്കേത്തറ സ്വദേശി…
തിരുവനന്തപുരം: ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനവും, നിയമസഭാംഗത്വവും രാജിവെച്ച് കെ രാധാകൃഷ്ണന്‍ . ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്…
കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിലെ മുഖ്യ പ്രതിയും സിപിഐഎം നേതാവുമായ പി ആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.…