തിരുവനന്തപുരം. കെഎസ്ആര്‍ടിസി ജീവനക്കാരുടെ കഴിഞ്ഞ മാസത്തെ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് ഭരണ പ്രതിപക്ഷ യൂണിയനുകല്‍ ചീഫ് ഓഫീസിന് മുന്നില്‍ സംയുക്ത സമരം ആരംഭിച്ചു. ഏപ്രില്‍ അഞ്ചിന് മുന്‍പ് മുഴുവന്‍ ശമ്പളവും നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഈ വാക്ക് പാലിക്കപ്പെട്ടില്ല.
ഇതാണ് ഭരണ പ്രതിപക്ഷ സംഘടനകള്‍ സംയുക്തമായി സമരത്തിലേക്ക് എത്തുവാന്‍ കാരണം. അതേസമയം കെഎസ്ആര്‍ടിസി മാനേജ്‌മെന്റിലെ തെമ്മാടി കൂട്ടങ്ങളെ നിലയ്ക്ക് നിര്‍ത്തണമെന്ന് സിഐടിയു വിമര്‍ശിച്ചു. പണിമുടക്കിന് പ്രേരിപ്പിച്ചാല്‍ പണിമുടക്കുക തന്നെ ചെയ്യുമെന്നും സംയുക്ത സമരസമിതി പറയുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കെഎസ്ആര്‍ടിസി എത്തിയതോടെ മാസത്തില്‍ ഒരിക്കല്‍ കെഎസ്ആര്‍ടിസിയില്‍ ജിവനക്കാരുടെ സമരം പതിവാണ്. ഏപ്രില്‍ മാസത്തെ ആദ്യ ശമ്പള ഗഡു നാലിന് വിതരണം ചെയ്തിരുന്നു. എന്നാല്‍ മുഴുവന്‍ ശമ്പളവും ലഭിക്കാത്തതാണ് ഇപ്പോള്‍ സംയുക്ത സമരത്തിലേക്ക് നയിച്ചത്.
ക്‌നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…
ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…
തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…