കൊറോണ വന്നത് സ്ത്രീകൾ ജീൻസും, അർദ്ധ നഗ്ന വേഷങ്ങളും ധരിച്ച് നടക്കുന്നതിനാൽ എന്ന വിചിത്ര വാദവുമായി പാക്കിസ്ഥാനിലെ ഇസ്ലാം മത നേതാവ്. കൊറോണ വൈറസ് രോഗം പടരുന്നതിന് സ്ത്രീകളെ കുറ്റപ്പെടുത്തി വന്നിരിക്കുന്ന പ്രസ്ഥാവനക്കെതിരെ പ്രതിഷേധം ഉയരുകയാണ്.പാകിസ്ഥാനിലെ അറിയപ്പെടുന്ന ഇസ്ളാമിക ആചാര്യനായ മൗലാന താരിഖ് ജമീൽ ആണ് പുതിയ കണ്ടുപിടുത്തം നടത്തിയത്. “സ്ത്രീകളുടെ തെറ്റ്” കാരണം ആണ് മനുഷ്യരാശിക്കെതിരെ ഇത്തരത്തിലൊരു പരീക്ഷണം എത്തിയതെന്ന് പാകിസ്ഥാന്‍ പുരോഹിതൻ മൗലാന താരിഖ് ജമീൽ പറഞ്ഞതായാണ് റിപ്പോർട്ടുകൾ. തത്സമയ ടെലിവിഷനിൽ പരിപാടിയിലായിരുന്നു പുരോഹിതന്‍റെ വിവാദ പരാമര്‍ശം.ഇനിയും കൊറോണ വൈറസ് പോലുള്ള മാരക രോഗങ്ങൾ സ്ത്രീകളുടെ ജീവിത രീതി കൊണ്ട് വരും എന്നും ഇയാൾ പറയുന്നു.
പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അടക്കം ഉള്ളവർ വീക്ഷിച്ചു കൊണ്ടിരുന്ന പരിപാടിയിലായിരുന്നു വിവാദ പരാമർശം ഉണ്ടായത്. സ്ത്രീകൾ ഇന്ന് ധരിക്കുന്ന വേഷം ലോക നശത്തിലേക്കും കൂടുതൽ കുറ്റകൃത്യങ്ങളിലേക്കും എത്തിക്കും. ഇത് സ്ത്രീകൾ മൂലമുള്ള വിനാശത്തിനും കാരണമാകും എന്നും കൊറോണ വന്നതും ഇതുമൂലമെന്നും മത പുരോഹിതൽ പറഞ്ഞു.
സ്ത്രീകൾക്കെതിരായ പ്രസ്താവനയ്ക്ക് ഹ്യൂമൻ റൈറ്റ് കമ്മീഷൻ ഓഫ് പാകിസ്ഥാൻ രംഗത്തെത്തി. സംഭവം വിവാദമാകാന്‍ തുടങ്ങിയപ്പോഴാണ് തന്‍റെ നാക്കിന്‍റെ പിഴവുമൂലമാണ് ഇത് സംഭവിച്ചതെന്നും ആ പ്രസ്ഥാവന പിന്‍വലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞത്. എന്നാൽ പിൻ വലിച്ചാൽ പോരാ മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടപ്പോൾ മാപ്പ് പറയാൻ മത പുരോഹിതൻ കൂട്ടാകിയുമില്ല
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…
തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…