കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു പത്തനംതിട്ട കൊടുമണിലെ പത്താംക്ലാസ്സുകരന്റെ കൊലപാതകം. കൂട്ടുകാർ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവം നടന്നിട്ട് ഒരു മാസമായിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഇല്ല.
കോടതി എന്നാൽ ദൈവം അല്ല. വിമർശനത്തിനു അതീതവും അല്ല. മകനേ കൊന്ന് കുഴിച്ച് മൂടിയ 2 കൊലയാളികളേ തുറന്ന് വിടുന്ന കോടതി എങ്കിൽ എന്തിന് ഈ സംവിധാനം. ആർക്ക് വേണ്ടി. കൂടുതൽ കൊലയാളികളേ ഉണ്ടാക്കുന്ന ഉത്തേജക കേന്ദ്രമോ കോടതിയും ജഡ്ജിയും…അതേ ചോദ്യങ്ങൾ വ്യക്തമാണ്. ഉത്തരം അവ്യക്തം. നീതി പീഢത്തിൽ ആസനനസ്ഥനായിരിക്കുന്ന എല്ലാ ന്യായാധിപൻ മാർക്കും നേരേയാണ് ഈ നീതിയുടെ ചോദ്യം. തിന്മ പ്രവർത്തിച്ചാൽ നീതി ദേവത നിങ്ങളുടെ ശിരസ് അരിയും. നീതീ ദേവതയുടെ കൈയ്യിലെ വാൾ അനീതി വിധിയായി എഴുതുന്ന ന്യായാധിപന്മാരുടെ കഴുത്ത് കൊയ്യനാണ്.
പ്രതികൾക്ക് സിപിഎമ്മുമായി അടുത്ത ബന്ധമാണുള്ളത്. കഞ്ചാവ് കേസിലും മോഷണക്കേസിലും ഈ കുട്ടി കുറ്റവാളിൾ പിടിക്കപ്പെട്ടപ്പോൾ രക്ഷകരായത് സിപിഎം നേതാക്കളായിരുന്നു. സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സഹായം പോലും ഈ കുട്ടികൾക്ക് ലഭിച്ചിട്ടില്ല. പ്രതികളെ ചോദ്യം ചെയ്യാൻ പോലിസിന് ചോദ്യം ചെയ്യാൻ പോലും ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. കൊലക്ക് കരാണമെന്താണന്നോ, കുഴിച്ചിടാൻ മണ്ണ് എവിടെ നിന്ന് കിട്ടിയെന്നോ ഉള്ള ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. മാധ്യമങ്ങൾ ആദ്യ ദിവസങ്ങളിൽ കൊട്ടി ഘോഷിച്ച ഈ വാർത്ത പിന്നീട് എന്തുകൊണ്ട് ഉപേക്ഷിച്ചു ഇതിനെല്ലാം ഉത്തരം കിട്ടേണ്ടതുണ്ട്
ആലപ്പുഴ : വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥന്റെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ പറങ്കാമുട്ടിൽ സ്വാതി നിവാസിൽ ചന്ദ്രകുമാറി(60)നെയാണു…
കൊച്ചി : എട്ടുപേരെ കടിച്ച നായ ചത്തു. മൂവാറ്റുപുഴയില്‍ ആണ് സംഭവം. നിരവധിപേരെ കടിച്ച നായക്ക് പേവിഷ ബാധയുണ്ടോ എന്ന…
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ. സ്വർണം കൊണ്ടുവന്ന നാദാപുരം സ്വദേശി…
ന്യൂഡൽഹി : ഡൽഹിയിലെ രണ്ട് ആശുപത്രികൾക്ക് നേരെ ബോംബ് ഭീഷണി. ബുരാരി ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ബോംബ് വച്ചിട്ടുണ്ടെന്ന…
ശ്രീനഗർ : പാകിസ്ഥാൻ അധിനിവേശ കാശ്മീരിൽ (പിഒകെ) പ്രക്ഷോഭവുമായി ജനങ്ങൾ തെരുവിൽ. ഉയർന്ന നികുതി, വിലക്കയറ്റം, വെെദ്യുതി ക്ഷാമം എന്നിവയ്‌ക്കെതിരെയാണ്…
ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ഖലിസ്ഥാന്‍ അനുകൂല പോസ്റ്ററുകളും ചുവരെഴുത്തുകളും. ഡല്‍ഹിയിലെ കരോള്‍ ബാഗിലും ഝണ്ഡേവാലന്‍ മെട്രോ സ്റ്റേഷനുകളുടെ തൂണുകളിലുമാണ്…