കോട്ടയം. കേരളത്തിന്റെ സാമ്പത്തിക സ്വയംഭരണധികാരം ഇല്ലാത്ത അധികാരം ഉപയോഗിച്ച് തകര്‍ക്കനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെതിരെയാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചത്. ഇത് ചരിത്രപരമായ പോരാട്ടമാണെന്നും പ്രതിപക്ഷം ഒപ്പം നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളത്തെ തള്ളിവിടുന്ന നടപടിക്കെതിരെയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഫെഡറല്‍ തത്വങ്ങളെ ബലികഴിക്കുന്നതാണ് നടപടിയെന്നും. 131 ആര്‍ട്ടിക്കള്‍ അനുസരിച്ച് കേന്ദ്ര, സംസ്ഥാന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സുപ്രീംകോടതിക്കുള്ള അധികാരം ഉപയോഗിച്ച് ഉത്തരവുണ്ടാകണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന സവിശേഷമായ അധികാരം നല്‍കുന്നുണ്ട്. സാമ്പത്തിക സ്വയംഭരണാവകാശം അതിലൊന്നാണെന്നും ഇതനുസരിച്ച് കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതിന് സംസ്ഥാനത്തിന് അധികാരമുണ്ടെന്നുമാണ് കേരളത്തിന്റെ വാദം.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…