കൊട്ടാരക്കര. ക്യാന്‍സര്‍ ബാധിതയായ ഭാര്യയുടെ ചികിത്സയ്ക്ക് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കണമെന്ന് നവകേരള സദസ്സില്‍ അപേക്ഷിച്ച വ്യക്തോയോട് മുഖം തിരിച്ച് സംസ്ഥാന സര്‍ക്കാര്‍. നല് ലക്ഷം രൂപയുടെ നിക്ഷേപമാണ് താമരക്കുടി തേക്കുവിള വീട്ടില്‍ സി വിജയനാഥന്‍ പിള്ളയ്ക്ക് താമരക്കുടി സര്‍വീസ് സഹകരണ ബാങ്കില്‍ ഉണ്ടായിരുന്നത്.
13 കോടിയുടെ തട്ടിപ്പാണ് ഈ ബാങ്കില്‍ നടന്നത്. പണം തിരികെ ലഭിക്കാന്‍ 2010 മുതല്‍ വിജയനാഥന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ലഭിച്ചിട്ടില്ല. ഇതിനിടെയാണ് നവകേരള സദസ്സില്‍ പരാതിയുമായി വിജയനാഥന്‍ എത്തിയത്. ഇതിനുള്ള മറുപടിയിലാണ് ബാങ്കിന് സാമ്പത്തിക പ്രതിസന്ധിയാണെന്നും പണം തിരികെ നല്‍കാന്‍ സാധിക്കില്ലെന്നും അറിയിച്ചത്.
ബാങ്ക് തകര്‍ച്ചയുടെ വക്കിലാണെന്നും ദൈനംദിന ചെലവുകള്‍ പോലും നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്നും പറയുന്നു. വായ്പാ കുടിശികക്കാരില്‍ നിന്നും ഈടാക്കുന്ന പണത്തില്‍ നിന്നും നിക്ഷേപകരുടെ പണം തിരികെ നല്‍കാനാണ് ശ്രമിക്കുന്നതെന്നും കത്തില്‍ പറയുന്നു.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…