വാളയാറിൽ സഹോദരിമയായ പിഞ്ചു പെൺകുട്ടികളേ ബലാൽസംഗം ചെയ്യുകയും കൊലപ്പെടുത്തി കെട്ടി തൂക്കുകയും ചെയ്ത കേസ് മലയാളികൾക്ക് മറക്കാൻ ആകില്ല. ഒരു കടുംബത്തിലെ രണ്ട് കുട്ടികളെയാണ് നഷ്ടമായത്. 2017ലാണ് ഈ കുട്ടികൾ ആത്മഹത്യ ചെയ്യുന്നത്.പീഡനത്തിനിരയായ 13 വയസ്സുകാരിയെ 2017 ജനുവരി 13നും സഹോദരിയായ ഒൻപതുകാരിയെ 2017 മാർച്ച് നാലിനും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതാണു കേസ്.
ഇതുമായി ബന്ധപ്പെട്ട 6 കേസുകളിൽ പ്രദീപ് കുമാർ, മധു, മധു (കുട്ടിമധു), ഷിബു എന്നിവരാണു പ്രതികൾ.പ്രതികളുടെ ലെെംഗികപീഡനം സഹിക്കാനാവാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്. മധുവിനെ 2017 മാർച്ച് ഒമ്പതിനും പ്രദീപ് കുമാറിനെ മാർച്ച് 10 നുമാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇരു പ്രതികൾക്കുമെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി വിചാരണക്കോടതി ഇവരെ വെറുതെവിട്ടിരുന്നു
പ്രതികളേ വെറുതേ വിട്ട ഈ കേസ് അന്വേഷിച്ച വിവാദ പോലീസ് ഉദ്യോഗസ്ഥനായ അന്നത്തേ ഡി.ഐ.എസ്.പി. എം.ജെസോജന് ഐ.പി.എസ് നല്കാൻ കേരളാ സർക്കാർ ശുപാർശ ചെയ്തു. ഏതാനും നാൾ മുമ്പായിരുന്നു ഡി.വൈ എസ്.പി ആയിരുന്ന സോജനെ എസ്.പി ആക്കി സ്ഥാന കയറ്റം നല്കിയത്. വാളയാർ കേസിൽ പ്രതികളായ സി.പി.എം പ്രവർത്തകരെയാണ് കേസിൽ കുറ്റ വ്മുക്തരാക്കിയിരുന്നത്.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…