ചെന്നൈ. തമിഴ്‌നാട്ടിലും കേരളത്തിലും നടക്കുന്നത് കുടുംബ ഭരണമാണെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ. അഴിമതിയുടെ കാര്യത്തില്‍ ഡിഎംകെയുടെ പാര്‍ട്ട് ബിയാണ് പിണറായി വിജയന്‍ സര്‍ക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരു ക്ലീന്‍ പൊളിറ്റിക് സ് ആവശ്യമാണെന്നും വലിയ ഒരു മാറ്റം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടില്‍ ഒരുമാറ്റം കൊണ്ടുവരണമെങ്കില്‍ നരേന്ദ്രമോദിയെ കൊണ്ടും ബിജെപിയെ കൊണ്ടും മാത്രമെ സാധിക്കു. ജൂലായ് 28ന് എന്‍ മണ്‍ എന്‍ മക്കള്‍ എന്ന പേരില്‍ പദയാത്ര സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാടിനെ അഴിമതി മുക്തമാക്കുവനാണ് ബിജെപി ശ്രമിക്കുന്നത്. ഇത് വലിയ യുദ്ധമാണെന്നും അത് ചെയ്യുവാന്‍ തമിഴ്‌നാട് ബിജെപി തയ്യാറെടുത്തതായും അദ്ദേഹം വ്യക്തമാക്കി.
വിഭജിച്ച് ഭരിക്കുവനാണ് ഡിഎംകെ ശ്രമിക്കുന്നത്. അവര്‍ ഏക സിവില്‍ കോഡിനെ എതിര്‍ക്കുന്നു. ഏക സിവില്‍ കോഡിന്റെ കരട് വിജ്ഞാപനം പുറത്ത് വരുന്നതോടെ അതെന്താണെന്ന് എല്ലാവര്‍ക്കും മനസ്സിലാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…