ന്യൂഡല്‍ഹി. യുനെസ്‌കോയുടെ സാഹിത്യനഗരപദവി ലഭിച്ച കോഴിക്കോടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോടിന്റെ സാഹിത്യകലയോടുള്ള അഭിനിവേശം ആഗോളതലത്തില്‍ ഇടം നേടിയതായി മോദി പറഞ്ഞു. ഊര്‍ജ്ജസ്വലമായ സാഹിത്യ പാരമ്പര്യമുള്ള ഈ നഗരം പഠനത്തെയും കഥാകഥനത്തെയും പ്രതിനിധാനം ചെയ്യുന്നു.
ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും പ്രചോദിപ്പിക്കുന്നത് ആകട്ടെ സഹിത്യത്തോടുള്ള കോഴിക്കോടിന്റെ അഗാധമായ സ്‌നേഹം എന്ന് പ്രധാനമന്ത്രി പറഞ്ഞു. യുനെസ്‌കോയുടെ പട്ടികയില്‍ 55 നഗരങ്ങളാണ് ഉള്ളത്. ഇന്ത്യയില്‍ നിന്നും പട്ടികയില്‍ കോഴിക്കോടിന് ഒപ്പം ഗ്വാളിയോര്‍ മാത്രമാണ് ഇടം നേടിയത്.
കിലയുടെ സഹകരണത്തോടെയാണ് സാഹിത്യനഗരപദവിക്കായുള്ള കോഴിക്കോടിന്റെ ശ്രമം തുടങ്ങിയത്. കഴിഞ്ഞ വര്‍ഷം സാഹിത്യനഗരശ്യംഖലയിലുള്ള പ്രാഗില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥി കോഴിക്കോട് എത്തി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…