തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊഫെപോസ തടവ് അവസാനിച്ചതോടെ ജയില്‍ മോചിതനായ സന്ദീപ് നായര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പ് സാക്ഷിയാക്കാമെനന്നായിരുന്നു ഇഡി ഓഫര്‍ നല്‍കിയിരുന്നത്.
മുന്‍മന്ത്രി കെ.ടി ജലീല്‍, അന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ക്കും സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന് മൊഴി നല്കാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്നും സന്ദീപ് നായര്‍ പറഞ്ഞു. സരിത് തന്റെ സുഹൃത്താണ്. അങ്ങനെയാണ് സ്വപ്നയെ പരിചയപ്പെട്ടത്. ഇവര്‍ വഴിയാണ് ശിവശങ്കറിനെ പരിചയപ്പെട്ടത്. ലൈഫ് മിഷന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും സന്ദീപ് പറയുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെ ലക്‌ഷ്യം വെച്ചുകൊണ്ടാണ് ഇഡി നീങ്ങിയത്.
ഇക്കാര്യം മനസിലായതോടെയാണ് കോടതിയില്‍ സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും സന്ദീപ് പറഞ്ഞു. അതേസമയം മാപ്പുസാക്ഷി സന്ദീപ് നായര്‍ക്ക് ഇനി ജയിലില്‍ പോകേണ്ടി വരില്ലെന്ന് അഭിഭാഷക പിവി വിജയം പറഞ്ഞു.
ജാമ്യവ്യവസ്ഥകള്‍ പാലിക്കും. ഇഡി കേസിലും കോടതിയില്‍ ഹാജരാവും എന്നും സന്ദീപിന്‍്റെ അഭിഭാഷക അറിയിച്ചു.
കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…
ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…
ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…
നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…
ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…
ന്യൂഡൽഹി∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിയുടെ മികച്ച പ്രകടനം, പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. കേരളത്തിൽ ആദ്യമായി ബിജെപി അക്കൗണ്ട്…