മുംബൈ. ശരത് പവാറിന്റെ പ്രഖ്യാപനത്തില്‍ അമ്പരന്നിരിക്കുകയാണ് മഹാരാഷ്ട്ര രാഷ്ട്രീയം. അതേസമയം ശരത് പവാറിന്റെ നീക്കം നേതൃത്വകൈമാറ്റത്തിനാണോഅതോ പാര്‍ട്ടില്‍ ശക്തി തെളിയിക്കുവനാണോ എന്നതില്‍ സംശയം നിലനില്‍ക്കുകയാണ്. ചൊവ്വാഴ്ചയാണ് അപ്രതീക്ഷിതമായി ശരത് പവാര്‍ രാജി വെച്ചത്. ഇതിന് പിന്നാലെ ശരത് പവാറിന് അനുകൂലമായി വര്‍ പിന്തുണയാണ് ലഭിച്ചത്. തുടര്‍ന്ന് തീരുമാനം പിന്‍വലിക്കാം എന്ന് വ്യക്തമാക്കി പവാര്‍ അതിന് രണ്ട് മൂന്ന് ദിവസത്തെ സമയം ചോദിച്ചു.
പാര്‍ട്ടിയില്‍ ശക്തി പ്രകടിപ്പിക്കുവാന്‍ ശ്രമിക്കുന്ന സഹോദര പുത്രന്‍ അജിത് പവാര്‍ മാത്രമാണ് ശരത് പവാറിന്റെ രാജി അംഗീകരിക്കുന്നത്. പവാറിന്റെ തീരുമാനം അംഗീകരിക്കണമെന്നും പാര്‍ട്ടിക്ക് പുതിയ നേതൃത്വം വരട്ടെയെന്നും അജിത് പവാര്‍ ആദ്യം പ്രതികരിച്ചെങ്കിലും സീനിയര്‍ പവാറിന് ലഭിച്ച സ്വീകാര്യത കണ്ട് അദ്ദേഹം പ്രസ്താവന തിരുത്തി. പാര്‍ട്ടിയുടെ നിയന്ത്രണം കൈയ്യില്‍ തന്നെയാണെന്ന് കാര്യം അരക്കിട്ടുറപ്പിക്കുവാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയ പിഴവ്. കൈയ്ക്ക് പൊട്ടലുള്ള രോഗിക്ക് കമ്പി മാറിയിട്ടെന്നാണ് പരാതി. ശസ്ത്രക്രിയയ്ക്കു ശേഷം…
അന്തരിച്ച ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയുടെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി…
ബംഗളൂരുവില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു. പറന്നുയര്‍ന്ന ഉടന്‍ തീ പിടിക്കുകയായിരുന്നു. ബംഗ്‌ളൂരു എയര്‍പോര്‍ട്ടിലാണ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നാല് ജില്ലകളില്‍…
ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.30…
കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…