ന്യൂഡല്‍ഹി. ബിജെപിയെ പരാജയപ്പെടുത്തുവാന്‍ പ്രതിപക്ഷ ഐക്യനീക്കത്തിന് തിരിച്ചടി. 2024-ല്‍ നടക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കുവാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ബിജെപിക്കെതിരെ വിശാല സഖ്യത്തിനില്ലെന്ന് മമത വ്യക്തമാക്കി. ജനങ്ങളുമായിട്ടാണ് തൃണമൂല്‍ കോണ്‍ഗ്രസ് സഖ്യം ഉണ്ടാക്കുന്നതെന്ന് അവര്‍ പ്രതികരിച്ചു.
എങ്ങനെയെങ്കിലും അധികാരം പിടിക്കാമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ സ്വപ്‌നത്തിനാണ് മമതയുടെ പിന്മാറ്റത്തോടെ തിരിച്ചടിയായിരിക്കുന്നത്. വിശാല സഖ്യത്തിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷ നിരയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്.
കണ്‍ഗ്രസിന് ലോക്‌സഭയില്‍ 52 എംപിമാരാണുള്ളത്. ഡിഎംകെയ്ക്ക് 24 എംപിമാരും തൃണമൂല്‍ കോണ്‍ഗ്രസിന് 23 എംപിമാരുമാണ് ഉള്ളത്. അതേസമയം മൂന്നാം മുന്നിണി എന്ന ആശയം ഡിഎംകെയും തള്ളിയിരുന്നു. കോണ്‍ഗ്രസ് ഇല്ലാതെയുള്ള സഖ്യത്തെക്കുറിച്ച് ചില പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയായിരുന്നു ഡിഎംകെയുടെ നിലപാട്.
കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…
കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…
അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…
മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…
ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…