തന്നെ മജിസ്‌ട്രേറ്റിന് മുന്നില്‍ എത്തിച്ചപ്പോള്‍ അവര്‍ ജനല്‍ തുറന്ന് നോക്കി, പിന്നീട് എക്‌സൈസ് നല്‍കിയ പേപ്പറില്‍ ഒപ്പിട്ടുനല്‍കുകയായിരുന്നു തന്റെ മുഖത്ത് പോലും നോക്കിയില്ലെന്ന് ചാലക്കുടിയില്‍ എല്‍എസ്ഡി കൈവശം വെച്ചുവെന്ന് ആരോപിച്ച് എക്‌സൈസ് അറസ്റ്റ് ചെയ്ത ഷീല സണ്ണി. പിന്നീട് ഇവരുടെ കൈവശം ഉണ്ടായിരുന്നത് എല്‍എസ്ഡിയല്ലെന്ന് തെളിയുകയായിരുന്നു. ആരെയും കള്ളക്കേസില്‍ കുടുക്കരുതെന്ന് ഷീല പറയുന്നു.
കോടതി സമയം കഴിഞ്ഞപ്പോഴാണ് ഷീലയെ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ എത്തിക്കുന്നത്. ജനലിലൂടെയാണ് ആ ലേഡി മജിസ്‌ട്രേറ്റ് എക്‌സൈസ് നല്‍കിയ പേപ്പറുകള്‍ വാങ്ങി ഒപ്പിട്ടുന്നല്‍ കുകയായിരുന്നുവെന്ന് ഷീല പറയുന്നു. ഇവര്‍ വാതില്‍ പോലും തുറന്നില്ലെന്നും. തന്നോട് ഒന്നും ചോദിച്ചില്ലെന്നും ഷീല പറയുന്നു.
താന്‍ പാര്‍ലറില്‍ ഫോണ്‍ നോക്കിക്കൊണ്ടിരിക്കുമ്പോഴാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തുന്നത്. കയറിവന്ന അവര്‍ തനിക്ക് മയക്കുമരുന്ന് ബിസിനസ് ഉണ്ടോ എന്ന് ചോദിച്ചുവെന്നും. ഇത്തരത്തില്‍ ആര്‍ക്കും സംഭവിക്കാന്‍ പാടില്ലെന്നും. ഒരു തെറ്റും ചെയ്യാതെ ഒരാളെ 72 ദിവസം ജയിലില്‍ അടച്ചുവെന്നും ഷീല പറയുന്നു.\
ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. വെൺമണി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ രാജീവാണ് ജീവനൊടുക്കാൻ…
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു…
കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. ഏലപ്പാറ സ്വദേശി ജയദാസ് ആണ്…
കോഴിക്കോട്: കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി…
മുംബൈ: അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കില്ല. സ്ഫോടനത്തിനു പിന്നാലെ…
മലപ്പുറം∙ വിവാഹലോചന മുടക്കിയെന്നാരോപിച്ച് രോഗിയായ ഗൃഹനാഥനെ യുവാവും വീട്ടുകാരും ചേർന്ന് മർദിച്ചു. കോട്ടയ്ക്കലിന് സമീപം ഒതുക്കുങ്ങൽ ചെറുകുന്ന് സ്വദേശിയായ കൊടലിക്കാടൻ…