കൊല്‍ക്കത്ത. ബംഗാള്‍ സര്‍ക്കാര്‍ ടാറ്റാ മോട്ടോര്‍സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ട്രൈബ്യൂണല്‍. നഷ്ടപരിഹാരത്തിനൊപ്പം 2016 മുതലുള്ള പലിശയും നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. സിംഗൂരിലെ നാനോ നിര്‍മാണ ഫാക്ടറി നിര്‍മാണവുമായി ബന്ധപ്പെട്ട കേസിലാണ് വിധി.
2008ലാണ് കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഫാക്ടറി ടാറ്റയ്ക്ക് ഉപേക്ഷിക്കേണ്ടി വന്നത്. ഇന്നത്തെ മുഖ്യമന്ത്രിയായിരുന്ന മമത ബാനര്‍ജിയുടെ നേതൃത്വത്തിലാണ് സമരം നടന്നത്. എന്നാല്‍ മമത അധികാരത്തില്‍ എത്തിയ ശേഷം പകരം ഭൂമി ടാറ്റയ്ക്ക് വാഗ്ദാനം ചെയ്തുവെങ്കിലും കമ്പനി നിക്ഷേധിക്കുകയായിരുന്നു.
ഇടത് സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കുന്നതിന് 154 കോടി രൂപയ്ക്കു നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. അതേസമയം ഭീമി ഏറ്റെടുക്കുന്നതില്‍ ഇടത് സര്‍ക്കാര്‍ നടത്തിയ നീക്കം നിയമ വിരുദ്ധമായിരുന്നുവെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…