കൊച്ചി. കളമശേരിയില്‍ യഹോവായുടെ സാക്ഷികളുടെ സമ്മേളനം നടക്കുമ്പോള്‍ അതില്‍ പങ്കെടുത്ത വീട്ടമ്മയുടെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ച മോഷ്ടാവ് പോലീസ് പിടിയില്‍. 17 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കളവ് പോയത്. കേസില്‍ എളംകുളം ബോസ് നഗറില്‍ ജോര്‍ജ് പ്രിന്‍സാണ് പോലീസ് പിടിയിലായത്.
പച്ചാളത്ത് തങ്കമ്മയുടെ വീട്ടിലാണ് മോഷണം നടന്നത്. 27.5 പവന്‍ തൂക്കം വരുന്ന സ്വര്‍ണവും ഡയമണ്ടുമാണ് മോഷണം പോയത്. കമ്പിപ്പാര ഉപയോഗിച്ച് വീടിന്റെ വാതില്‍ തകര്‍ത്തായിരുന്നു മോഷണം. മോഷണം നടക്കുമ്പോള്‍ തങ്കവും കുടുംബവും കളമശേരിയിലെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു.
പ്രതി മുന്‍വൈരാഗ്യം മൂലമാണ് മോഷണം നടത്തിയത്. സംഭവത്തില്‍ പരാതി ലഭിച്ച് 24 മണിക്കൂറിനകം പ്രതിയെ പോലീസ് പിടികൂടി.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…