സംസ്ഥാനത്ത് കൊറോണ ലോക്ഡൗണിന് ശേഷം പ്രധാന വരുമാനങ്ങളിലൊന്നായ മദ്യവിൽപ്പന കുറഞ്ഞെന്ന് സർക്കാർ. കൊച്ചി മെട്രോയും നഷ്ടത്തിലാണ് ഓടുന്നത് എന്ന് സർക്കാർ കണക്കുകൾ പറയുന്നു. മദ്യത്തിൽ വരുമാനം വർദ്ധിച്ചത് നികുതി കൂട്ടിയതുകൊണ്ടാണ്. പുതിയ മദ്യ വിൽപന ശാലകൾക്ക് സർക്കാർ അനുമതി നൽകിയിട്ടില്ലെന്നും എക്‌സൈസ് മന്ത്രി നിയമസഭയിൽ രേഖാമൂലം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ലഹരിക്കടത്തും ഉപയോഗവും വർദ്ധിച്ചുവെന്നാണ് വിലിയിരുത്തസൽ.
2021 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കനുസരിച്ച് 19 കോടി രൂപയാണ് കൊച്ചി മെട്രോയ്‌ക്ക് നഷ്ടമുണ്ടായിരിക്കുന്നത്. യാത്രക്കാരുടെ കുറവ് മൂലമാണിത്. യാത്രക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ വൺ കാർഡ് ഉപയോഗിക്കുന്നവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നുണ്ടെന്ന് സർക്കാർ പറഞ്ഞു. ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കാനുളള നടപടികളും ആരംഭിച്ചു. കൊച്ചി മെട്രോയിൽ പ്രതിദിനം യാത്ര ചെയ്യുന്നത് 35000 പേരാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ഇന്ത്യ ട്വിന്റി ട്വിന്റി ലോക കപ്പ് നേടിയപ്പോൾ അമിത്ഷായുടെ കുടുംബത്തിനും പ്രധാന പങ്കുണ്ട്. ബിസിസിഐ അതായത് ബോർഡ് ഓഫ് കൺട്രോൾ…
കോഴിക്കോട്: എസ്എഫ്ഐ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല. കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷത്തിന് പിന്നാലെ…
ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് മോദി ഭാരതം വീണ്ടും കരുത്താർജിക്കുന്നു. സെബെക്സ്- 2…
അഹ്മദാബാദ്: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. അഹ്മദാബാദിലുള്ള…
മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ലക്ഷ്മിപ്രിയ.…
മാന്നാർ:പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് മാന്നാറിൽ നിന്നും കാണാതായ പെൺകുട്ടിയെ കൊന്ന് കുഴിച്ചുമൂടിയെന്ന് രഹസ്യമൊഴി. കലയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ കുഴിച്ചുമൂടിയെന്ന…