ബെംഗളൂരു. സ്റ്റാര്‍ട്ട് കമ്പനി സിഇഒയായ യുവതി നാലു വയസ്സുകാരനായ കുട്ടിയെ കൊലപ്പെടുത്താന്‍ കാരണം വിവാഹ മോചന നടപടിയുമായി ബന്ധപ്പെട്ട് ആഴ്ചയിലൊരിക്കല്‍ ഭര്‍ത്താവിന് മകനെ കാണാന്‍ കോടതി അനുമതി നല്‍കിയത്. കേസിലെ പ്രതിയായ സുചന സേത്തിന്റെ ഭര്‍ത്താവ് മലയാളിയായ വെങ്കട്ട് രാമനാണ്. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞാണ് ഇവര്‍ താമസിച്ചിരുന്നത്.
2020 മുതല്‍ ഇരുവരും വേര്‍ പിരിഞ്ഞ് താമസിക്കുന്നതായിട്ടാണ് പോലീസ് പറയുന്നത്. ഇന്തൊനീഷ്യയിലായിരുന്ന വെങ്കട്ട് രാമനെ പോലീസ് വിളിച്ചുവരുത്തി. കോടതി വിധിയില്‍ ഇവര്‍ അസ്വസ്ഥയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ബാഗിലാക്കി ടാക്‌സിയില്‍ പുറപ്പെട്ട ഇവരെ പോലീസ് ചിത്രദുര്‍ഗയില്‍ നിന്നാണ് പിടികൂടിയത്.
അന്വേഷണത്തിന്റെ ഭാഗമായി ഹോട്ടലിന് സമീപത്തെ സുരക്ഷാ ക്യാമറകള്‍ പോലീസ് പരിശോധിക്കുന്നുണ്ട്. ഫൊറന്‍സിക് സംഘം എത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തില്‍ മറ്റെന്തിങ്കിലും കാരണമുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് നോര്‍ത്ത് ഗോവ എസ്പി നിധിന്‍ വല്‍സന്‍ അറിയിച്ചു.
ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…
യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…
തൃശൂർ : കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വേനോലി വടക്കേത്തറ സ്വദേശി…
തിരുവനന്തപുരം: ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനവും, നിയമസഭാംഗത്വവും രാജിവെച്ച് കെ രാധാകൃഷ്ണന്‍ . ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്…
കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിലെ മുഖ്യ പ്രതിയും സിപിഐഎം നേതാവുമായ പി ആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.…
വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്ന ഭാര്യ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ അറിയിച്ച റോബർട്ട് വാദ്ര, രാഷ്ട്രീയ രംഗത്തേക്ക് ചുവടുവെക്കാനും കൂടുതൽ…