ന്യൂഡല്‍ഹി. പുതിയ കമ്മീഷണറെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിയമിക്കാന്‍ സുപ്രീംകോടതി അനുമതി നല്‍കി. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, അരവിന്ദ് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നല്‍കിയത്. സുപ്രീംകോടതിയുടെ മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തിയാണ് തീരുമാനം.
ഹിന്ദു മത സ്ഥാപന നിയമപ്രകാരം കമ്മീഷണര്‍ നിയമനത്തിന് യോഗ്യരായവര്‍ ജീവനക്കാര്‍ ബോര്‍ഡിലില്ലെങ്കില്‍ സര്‍ക്കാരിനോട് പട്ടിക നല്‍കാന്‍ ആവശ്യപ്പെടാം. എന്നാല്‍ നിലവില്‍ ബോര്‍ഡില്‍ തന്നെ യോഗ്യരായവര്‍ ഉണ്ടെന്നും അതിനാല്‍ നിയമനവുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്നുമാണ് ബോര്‍ഡ് ആവശ്യപ്പെട്ടത്.
അതേസമയം നിയമനവുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും വിഷയമുണ്ടെങ്കില്‍ അവ കേരള ഹൈക്കോടതിയുടെ ദേവസ്വം ബെഞ്ചിന് മുമ്പാകെ ഉന്നയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു.
തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…
കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…
പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…
ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…
എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ് ഇത്. എങ്ങിനെയാണ് ആർ എസ് എസ് ഒരു…
കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…