കോഴിക്കോട്:കൊച്ചുപ്രായത്തില്‍ തന്നെ ഇന്‍ഡ്യാ ബുക് ഓഫ് റെകോഡില്‍ ഇടംനേടി കോഴിക്കോടുകാരന്‍ രുദ്ര് ശിവാന്‍ഷിന്‍. ഈ മൂന്നര വയസുകാരന്‍ ഒരു മിനുട് 51 സെകന്‍ഡ് കൊണ്ട് തിരിച്ചറിഞ്ഞത് 38 ജീവികളുടെ ശബ്ദമാണ്.
കോഴിക്കോട് കാരപ്പറമ്ബ് ഐശ്വര്യ റോഡ് സ്പ്രിങ് അപാര്‍ട്‌മെന്റ്‌സിലെ രുദ്ര് ശിവാന്‍ഷിനാണ് ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. സുബിന്‍ സുഹാസിന്റെയും ബി എസ് നിത്യയുടെയും മകനാണ്.സിംഹം, കഴുതപ്പുലി, ദിനോസര്‍, പെന്‍ഗ്വിന്‍, തവള, താറാവ് തുടങ്ങി 38 ജീവികളുടെ ശബ്ദമാണ് ചുരുങ്ങിയ സമയം കൊണ്ടുതന്നെ രുദ്ര് തിരിച്ചറിഞ്ഞത്. ദുബൈയിലാണ് രുദ്രിന്റെ കുടുംബം.
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…
ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ഗുണ്ടകൾ…
കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…
കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…
കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…