മോസ്‌കോ. റഷ്യയിലെ യുദ്ധഭൂമിയില്‍ പരിക്കേറ്റ രണ്ട് മലയാളികള്‍ നാട്ടിലേക്ക് ഉടന്‍ മടങ്ങും. അഞ്ച് തെങ്ങ് സ്വദേശിയായ പ്രിന്‍സ് സെബാസ്റ്റ്യനും പൊഴിയൂര്‍ സ്വദേശി ഡേവിഡ് മൂത്തപ്പനും മോസ്‌കോയിലേ ഇന്ത്യന്‍ എംബസിയിലെത്തി. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇവര്‍ക്ക് താല്‍ക്കാലിക യാത്രരേഖകള്‍ നല്‍കും.
മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തൊഴില്‍ തട്ടിപ്പിന് ഇരയായി റഷ്യന്‍ യുദ്ധഭൂമിയില്‍ എത്തിയിരുന്നു. വിദേശകാര്യ മന്ത്രി വിമുരളീധരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടാണ് ഇവരെ തിരികെ എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. ഇവര്‍ക്ക് പുറമെ വിനീത് സില്‍വ, ടിനു എന്നി മലയാളികളും തട്ടിപ്പിനിരയായി റഷ്യയില്‍ എത്തിയിട്ടുണ്ട്.
ഇവര്‍ക്കായിട്ടുള്ള തിരച്ചില്‍ തുടരുകയാണ്. യുദ്ധഭൂമിയില്‍ വെച്ച് പ്രിന്‍സിന് മുഖത്ത് വെടിയേല്‍ക്കുകയും ഡേവിഡിന്റെ കാല്‍ മൈന്‍ സ്‌ഫോടനത്തില്‍ തകരുകയും ചെയ്തു. ഇനുവരി മൂന്നിനാണ് ആര്‍മി സെക്യൂരിറ്റി ഹെല്‍പ്പര്‍ ജോലിക്കായി ഇവര്‍ റഷ്യയില്‍ എത്തിയത്.
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ കാറിലെത്തിയ സംഘം കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് തടഞ്ഞ് യാത്രക്കാരനെ മർദിച്ചു. ഇന്ന് പുലർച്ചെ ഒരു മണിയോടെ…
ഹമാസ് നടത്തിയ ആക്രമണത്തിൽ ജീവൻ പണയപ്പെടുത്തി വൃദ്ധദമ്പതികളെ രക്ഷിച്ച രണ്ട് മലയാളി നേഴ്സമാരെ ഇസ്രായേൽ ആദരിച്ചു . കണ്ണൂർ കീഴപ്പള്ളി…
എറണാകുളം : ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. 54 വയസായിരുന്നു. ആലുവ അശോകപുരം സ്വദേശിയാണ് ഹരിശ്രീ ജയരാജ്.…
ആലപ്പുഴ : ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. കായംകുളത്താണ് സംഭവം. കൊയ്പള്ളി കാരാഴ്മയില്‍ ധര്‍മപാലന്റെ…
എൽ ഐ സി ഹെൽത്ത് ഇൻഷുറൻസ് ആരംഭിക്കുന്നു. ഇന്ന് നമുക്ക് അനേകം സ്വകാര്യ ഹെൽ ത്ത് ഇൻഷുറൻസും അവരുടെ ചൂഷണവും…
കൊച്ചി : കളമശേരിയിൽ മേഘവിസ്ഫോടനമെന്ന് കുസാറ്റ് അധികൃതർ. ഒന്നര മണിക്കൂറിൽ 100 എംഎം മഴ പെയ്തുവെന്ന് കുസാറ്റിലെ അസോഷ്യേറ്റ് പ്രഫസർ…