editornote

ഉദയ്പൂർ കൊല: മുസ്ലിം തീവ്രവാദികളുടെ പകവീട്ടൽ, നബി വിരുദ്ധ പരാമർശത്തിനെതിരെ കഴുത്തറുത്ത് പകവീട്ടി.

ന്യൂഡൽഹി/ ഉദയ്പൂർ കൊല നബി വിരുദ്ധ പരാമർശത്തിനെതിരെ തീവ്രവാദികൾ നടത്തിയ പകരം വീട്ടലാണെന്നു എൻ ഐ എ യുടെ കണ്ടെത്തൽ. നബി വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ തിരിച്ചടി നൽകണമെന്നു രണ്ടു പാകിസ്ഥാൻ തീവ്രവാദികൾ പ്രതികളോട് നിർദ്ദേശിച്ചതായി എൻഐഎ വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോട് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഉദയ്പൂർ കൊലക്ക് പിന്നിൽ ഉള്ള പാക് ബന്ധം എൻഐഎ സ്ഥിരീകരിച്ചിരിക്കുകയാണ്.

കേസിൽ അറസ്റ്റിലായവർക്ക് പാക് ബന്ധമെന്ന് എൻഐഎ ആണ് വെളിപ്പെടുത്തിയി രിക്കുന്നത്. കേസിലെ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവർക്ക് പാകിസ്ഥാനിൽ നിന്നുള്ള സൽമാൻ ഹൈദർ, അബു ഇബ്രാഹിം എന്നിവർ കൊലപാതകം നടത്താനായി നിർദേശം നൽകുകയായിരുന്നു. ‘എന്തെങ്കിലും വലുതായി ചെയ്യണ’മെന്ന് സൽമാൻ ഭായ് എന്നയാൾ പ്രതികളിൽ ഒരാൾക്ക് നിർദേശം നൽകി. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നടന്ന കൊലപാതകങ്ങളുമായി ഉദയ്പൂർ കേസിന് ബന്ധമുണ്ടെന്നാണ് എൻ ഐ എ ഈ സാഹചര്യത്തിൽ സംശയിക്കുന്നത്.

പാകിസ്ഥാനിൽ നിന്നുള്ള രണ്ടുപേരാണ് കനയ്യ ലാലിന്റെ കൊലപാതകത്തിന് പിന്നിലെ സൂത്രധാരന്മാർ. ഇത് വ്യക്തമാകുന്ന തെളിവുകൾ എൻഐഎക്ക് ലഭിച്ചിട്ടുണ്ട്. നബി വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ തിരിച്ചടി നൽകണമെന്ന് പ്രതികളോട് ഇവർ നിർദ്ദേശിച്ചതായി എൻഐഎ വൃത്തങ്ങൾ പറഞ്ഞിരിക്കുന്നത്.

കേസിലെ പ്രതികളായ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവർക്ക് പാകിസ്ഥാനിൽ നിന്നുള്ള സൽമാൻ ഹൈദർ, അബു ഇബ്രാഹിം എന്നിവർ കൊലപാതകം നടത്താനായി നിർദേശം നൽകിയിരുന്നു. എന്തെങ്കിലും വലുതായി ചെയ്യണമെന്ന് സൽമാൻ ഭായ് എന്നയാളാണ് പ്രതികളിൽ ഒരാൾക്ക് നിർദേശം നൽകിയിരുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നടന്ന കൊലപാതകങ്ങളുമായി ഉദയ്പൂർ കേസിന് ബന്ധമുണ്ടെന്ന വിവരങ്ങളാണ് ഇതോടെ എൻ ഐ ക്ക് ലഭിച്ചിരിക്കുന്നത്.

പ്രവാചകനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സംസാരിച്ച നൂപുർ ശർമയെ പിന്തുണച്ച് സോഷ്യൽമീഡിയയിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യ ലാലിനെ ക്രൂരമായി കൊലപ്പെടുത്തുന്നത്. പട്ടാപ്പകൽ കടയിൽ കയറി കനയ്യലാലിനെ ഗോസ് മുഹമ്മദ്, റിയാസ് അക്താരി എന്നിവർ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് സംഭവം മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വീഡിയോയിലൂടെ ഇവർ ഭീഷണിപ്പെടുത്തു കയുണ്ടായി.

46 കാരനായ കനയ്യ ലാലിന്റെ ശരീരത്തിൽ 26 കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു വെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഭീകര സംഘടനയായ ഐഎസ് ശൈലിയാണ് കനയ്യ ലാലിനെ കൊലപ്പെടുത്തുന്നതിൽ ഭീകരർ സ്വീകരിച്ചിരിക്കു ന്നത്. കനത്ത സുരക്ഷയ്‌ക്കൊടുവിലാണ് പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കിയത്. കോടതി ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Karma News Network

Recent Posts

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

3 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

16 mins ago

വിവാഹ ശേഷം മതം മാറുന്നവരിൽ ഏറെയും പെൺകുട്ടികൾ, ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്- ഹരി പത്തനാപുരം

പ്രണയത്തിൽ പെട്ട് മതം മാറുന്നവരിൽ കൂടുതലും പെൺകുട്ടികൾ ആണെന്ന് ജ്യോതിഷപണ്ഡിതൻ ഹരി. പത്തനാപുരം. ഞാൻ മതപരിവർത്തനത്തിന് തീർത്തും എതിരാണ്. ഒരു…

48 mins ago

മൂന്നുവയസുകാരിക്ക് നാവിന് തകരാറുണ്ടായിരുന്നു, ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട് : നാലുവയസ്സുകാരിക്ക് കൈവിരലിന് പകരം നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍…

58 mins ago

പന്തീരങ്കാവ് ഗാർഹിക പീഡന കേസ്, രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്, അമ്മയ്‌ക്കും സഹോദരിക്കുമെതിരെ കേസെടുത്തേക്കും

കോഴിക്കോട് : നവവധുവിന് മർദനമേറ്റ സംഭവത്തിൽ പ്രതി രാഹുലിന് ജർമൻ പൗരത്വമില്ലെന്ന് പൊലീസ്. ഇയാൾക്ക് ഇപ്പോഴും ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്ന്…

1 hour ago

നടൻ ഹക്കീമും നടി സനയും വിവാഹിതരായി

മലയാള സിനിമയിൽ അടുത്ത ഒരു താര വിവാഹം കൂടി നടന്നിരിക്കുകയാണ്. നടൻ ഹക്കീം ഷാജഹാനും നടി സന അൾത്താഫും വിവാഹിതരായിരിക്കുകയാണ്.…

1 hour ago