മലപ്പുറം : ഭാര്യയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഭർത്താവിന് ഒരു വർഷം കഠിന തടവും 25,000 രൂപ പിഴയുംവിധിച്ച് കോടതി. കേസിൽ മലപ്പുറം അമരമ്പലം സ്വദേശി മുഹമ്മദ് റിയാസിനാണ് മഞ്ചേരി കോടതി ശിക്ഷ വിധിച്ചത്. വിധിപ്രകാരമുള്ള പിഴയടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.
വിവാഹസമയത്ത് ഭാര്യയ്‌ക്ക് വീട്ടുകാർ വിവാഹസമ്മാനമായി നൽകിയ 35 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും ഭർത്താവ് റിയാസും കുടുംബവും എടുത്ത് ഉപയോഗിച്ചു. പിന്നീട് സ്വർണം നൽകിയത് കുറഞ്ഞ് പോയെന്ന പേരിൽ മർദ്ദനം പതിവായി. ഭാര്യയ്ക്ക് കോഴിയ്‌ക്ക് തീറ്റ കൊടുക്കുന്ന പാത്രത്തിൽ ഭക്ഷണം നൽകിയിരുന്നു.
ഭർത്താവും വീട്ടുകാരും ചേർന്ന് തന്നെ മാനസികമായും ശാരീരികമായും പീഡനത്തിനിരയാക്കിയതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഭാര്യയെ അതിക്രൂരമായി ജനാലയിൽ കെട്ടിയിട്ടായിരുന്നു ക്രൂര മർദ്ദനം. യുവതിയുടെ രഹസ്യഭാഗത്ത് പൗഡർ ടിൻ, എണ്ണകുപ്പി, ടോർച്ച്, എന്നീ സാധനങ്ങൾ കുത്തി കയറ്റി വേദനിപ്പിച്ച് ബലാത്സംഗം നടത്തിയിരുന്നുതായും പരാതിയിൽ വ്യക്തമാക്കുന്നു.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്‌കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്‍…
തിരുവനന്തപുരം: മന്ത്രി ഒ ആര്‍ കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…