തിരുവനന്തപുരം/ കഴിഞ്ഞ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷാ ഫലം തമശായായിരുന്നുവെന്ന വിവാദ പരാമര്‍ശത്തിന് വിശദീകരണം നല്‍കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
കോവിഡിന്റെ സാഹചര്യത്തിലായിരുന്നു കഴിഞ്ഞ വര്‍ഷം പരീക്ഷകള്‍ നടന്നത്. ഈ ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കുട്ടികള്‍ മികച്ച വിജയമാണ് നേടിയത്. എന്നാല്‍ അന്ന് പ്രധാനമായും ചര്‍ച്ചയായത് ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് എ പ്ലസ് ലഭിച്ച കാര്യമാണ്. ഇതിനെ പലരും ആക്ഷേപിക്കുന്ന സാഹചര്യമുണ്ടായി. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് വ്യക്തമാക്കുകയാണ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു.
പല സര്‍വകലാശാലകളും എസ് എസ് എല്‍ സി ഫലത്തെ വിമര്‍ശിച്ചുവെന്നും പരീക്ഷയുടെ മാര്‍ക്ക് ഉന്നത പഠന പ്രവേശനത്തിന് അംഗീകരിക്കില്ലെന്നും പറഞ്ഞിരുന്നു. ഈ സാഹച്യങ്ങളെല്ലാം വിശദീകരിച്ച അവസരത്തിലാണ് തന്റെപരാമര്‍ശം തെറ്റായി വ്യഖ്യാനിക്കപ്പെട്ടതെന്ന് മന്ത്രി പറഞ്ഞു.
എറണാകുളം : ഓടുന്ന ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആൾ പിടിയിൽ. നേപ്പാൾ സ്വദേശി മേഘബഹദൂറാണ് പിടിയിലായത്. പെൺകുട്ടി…
കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധ്യാനം തുടങ്ങി. 45 മണിക്കൂർ നീണ്ട ധ്യാനത്തിനായാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്. അവിടെ കന്യാകുമാരി ദേവിയെ…
കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ തട്ടിപ്പുകൾ പുറത്തുവിട്ടതിന് പിന്നാലെ ഷോൺ ജോർജിനെതിരെ ഭീഷണിയുമായി ഡിവൈഎഫ്ഐ. അബുദാബി കൊമേഷ്യൽ…
കണ്ണൂർ : സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് 60ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച എയർഹോസ്റ്റസിനെ ഡിആർഐ പിടികൂടി. കണ്ണൂർ വിമാനത്താവളത്തിലാണ്…
ഒടിടി സിനിമ പാൽപായസത്തിലെ നായിക ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവിനേയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത.യൂട്യൂബറും…
കൊച്ചി ലേക് ഷോർ ആശുപത്രിയിൽ സ്വന്തം ജീവനക്കാരിയുടെ കിഡ്നി എടുത്ത ശേഷം പിരിച്ചുവിട്ടു. ജീവനക്കാരിയോട് 8.5 ലക്ഷം രൂപ കൊടുക്കാം…