തിരുവനന്തപുരം. ഉമ്മന്‍ ചാണ്ടിയെ കുറ്റപ്പെടുത്തിയവര്‍ ഇപ്പോള്‍ അദ്ദേഹം നീതിമാനെമ്മ് പറഞ്ഞ് കൈകഴുകുന്നതാണ് കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഭരണപക്ഷം ഇപ്പോള്‍ വിഷയം തിരിച്ചുവിടുവനാണ് ശ്രമിക്കുന്നത്. പരാതിക്കാരി പറഞ്ഞിട്ടാണ് കേസ് സിബിഐയ്ക്ക് വിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. 21 പേജുള്ള കത്തായിരുന്നു വെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അത് പിന്നീട് 19 പേജായി മാറി.
അതേസമയം പരാതിക്കാരി പറഞ്ഞത് 30 പേജുള്ള കത്താണെന്നാണ്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത് 25 പേജുള്ള കത്താണ്. എന്നാല്‍ കോടതിയില്‍ കോടുത്തത് നാല് പേജുള്ള കത്ത് മാത്രമാണെന്നും. പണം മേടിച്ച് കത്തെഴുതി നല്‍കുകയാണ് ഓരോ ദിവസവും. ദല്ലാള്‍ നന്ദകുമാര്‍ വഴി കത്ത് സംഘടിപ്പിക്കാന്‍ പണം കൊടുത്തത് ഭരണപക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. പണം കൊടുത്ത് പരാതിക്കാരിയുടെ കൈല്‍ നിന്നും വ്യാജ കത്ത് വാങ്ങി അഞ്ച് വര്‍ഷം അന്വേഷണം നടത്തി.
തെളിവ് ലഭിക്കാതെ തിരഞ്ഞെടുപ്പിന് മുമ്പ് സിബിഐക്ക് വിട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ 33 കേസുകള്‍ എടുത്തു. ഈ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി 100 ദിവസം ജയിലിലായിരുന്നു.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…